Tuesday, 6 November 2012

വിന്‍ഡോസ് 8 - അറിയേണ്ടതെല്ലാം



മൈക്രോസോഫ്റ്റ് തങ്ങളുടെ പടക്കുതിരയായ വിന്‍ഡോസ് 8 വിപണിയിലെത്തിച്ചത് 2012 ഒക്ടോബര്‍ 26 നാണ്. വെറും മൂന്നു ദിവസത്തിനകം അപ്‌ഗ്രേഡ് ഓഫര്‍ ഉപയോഗപ്പെടുത്തി 40 ലക്ഷം പേര്‍ വിന്‍ഡോസ് 8 ലേയ്ക്ക് മാറിയെന്ന് മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നു.

2009 ല്‍ വിന്‍ഡോസ് 7 പുറത്തിറക്കിയതിന് മുമ്പുതന്നെ വിന്‍ഡോസ് 8 ന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ മൈക്രോസോഫ്റ്റ് തുടങ്ങിയിരുന്നു. കെട്ടിലുംമട്ടിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയ, ഇതുവരെ കണ്ടുപരിചയമില്ലാത്ത പുത്തന്‍ മുഖവുമായാണ് വിന്‍ഡോസിന്റെ 8 ന്റെ വരവ്. ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളില്‍ക്കൂടി ഉപയോഗിക്കാന്‍ പാകത്തില്‍ കാതലായ മാറ്റങ്ങളാണ് ഈ പതിപ്പില്‍ വരുത്തിയിരിക്കുന്നത്. ടാബ്‌ലറ്റ് ഉപയോഗത്തിനായി വരുത്തിയ മാറ്റങ്ങള്‍ ഡസ്‌ക്‌ടോപ്പ് ഉപയോക്താക്കള്‍ക്കുകൂടി ഗുണകരമായി എന്നതാണ് വിന്‍ഡോസ് 8 ന്റെ പറയത്തക്ക മേന്മ. ഇതില്‍ പ്രധാനം മെമ്മറി/സി പി യു ഉപഭോഗം തന്നെ. മുന്‍പതിപ്പായ വിന്‍ഡോസ് 7 നെ അപേക്ഷിച്ച് വിന്‍ഡോസ് 8 ന് മെമ്മറിയും കമ്പ്യൂട്ടര്‍ റിസോഴ്‌സസുകളും കുറച്ചു മാത്രമേ ഉപയോഗിക്കേണ്ടതുള്ളൂ. ഇത് വിന്‍ഡോസ് 8 കമ്പ്യൂട്ടറുകളെ കൂടുതല്‍ ഊര്‍ജക്ഷമമാക്കുന്നു.

വ്യത്യസ്തമായ വിന്‍ഡോസ് പതിപ്പെന്ന നിലയ്ക്ക് വിന്‍ഡോസ് 8 ന്റെ സവിശേഷതകളെയും ഉള്ളുകള്ളികളെയും കുറിച്ച് അല്‍പ്പം വിശദമായി-

വിന്‍ഡോസ് 8 പതിപ്പുകള്‍

വ്യത്യസ്ത ഉപയോക്താക്കളെ ലക്ഷ്യമാക്കി നാലു പതിപ്പുകളുണ്ട് വിന്‍ഡോസ് 8 ന്

1. വിന്‍ഡോസ് 8
 - ഇതാണ് വിന്‍ഡോസ് 8 ന്റെ അടിസ്ഥാന പതിപ്പ്. സാധാരണ വീട്ടുപയോക്താക്കളെ ഉദ്ദേശിച്ചാണ് ഈ പതിപ്പ്. വിന്‍ഡോസ് 7 ഹോം ബേസിക് പതിപ്പിനെ പോലെ.

2. വിന്‍ഡോസ് 8 പ്രൊ 
- കൂടുതല്‍ ഫീച്ചറുകളുമായി പരിചയസമ്പന്നരായ ഉപയോക്താക്കളെ ലക്ഷ്യമാക്കുന്നു ഇത്. വിന്‍ഡോസ് 7 പ്രൊഫഷണല്‍/അള്‍ട്ടിമേറ്റ് പതിപ്പുകളുടെ പകരക്കാരന്‍.

3. വിന്‍ഡോസ് 8 എന്റര്‍പ്രൈസ് 
- ഇത് വിന്‍ഡോസ് 8 ന്റെ ബിസിനസ് ആവശ്യങ്ങള്‍ക്കുതകുന്ന പതിപ്പാണ്. വിന്‍ഡോസ് 8 എന്റര്‍െ്രെപസ് എഡിഷനില്‍ മാത്രം ലഭ്യമായ എടുത്തു പറയേണ്ട ഫീച്ചര്‍ ആണ് 'വിന്‍ഡോസ് ടു ഗോ'. വിന്‍ഡോസിനെ എല്ലാ വ്യക്തിപരമായ ഫയലുകളോടെയും ക്രമീകരണങ്ങളോടെയും ഒരു യു. എസ്. ബി. ഡ്രൈവിലോ എക്‌സ്‌റ്റേണല്‍ ഹാര്‍ഡ് ഡിസ്‌കിലോ ശേഖരിച്ച് മറ്റു വിന്‍ഡോസ് 8 കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കാന്‍ സാധിക്കും.

4. വിന്‍ഡോസ് ആര്‍ ടി 
- വിന്‍ഡോസ് ആര്‍ ടി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമായി വാങ്ങുവാനോ ഡൗണ്‍ലോഡ് ചെയ്യാനോ കഴിയില്ല. ഇപ്പോള്‍ എ ആര്‍ എം പ്രോസസര്‍ അടിസ്ഥാനമാക്കിയുള്ള വിന്‍ഡോസ് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളില്‍ ഫാക്ടറി ഇന്‍സ്റ്റോള്‍ഡ് ആയാണ് വിന്‍ഡോസ് ആര്‍ ടി പുറത്തിറക്കിയിരിക്കുന്നത്. വിന്‍ഡോസ് ആര്‍ ടിയില്‍ സാധാരണ വിന്‍ഡോസ് പ്രോഗ്രാമുകള്‍ പ്രവര്‍ത്തിക്കില്ല. ഇതിനായി വിന്‍ഡോസ് മെട്രോ അപ്ലിക്കേഷനുകള്‍ തന്നെ ഉപയോഗിക്കണം.

വിന്‍ഡോസ് 8 ഉപയോഗിക്കാന്‍ കമ്പ്യൂട്ടറിനു വേണ്ട കുറഞ്ഞ യോഗ്യതകള്‍

വിന്‍ഡോസ് 8 ഉപയോഗിക്കണമെങ്കില്‍ ചുരുങ്ങിയത് ഇനി പറയുന്ന യോഗ്യതകളുള്ള ഡസ്‌ക്ടോപ്/ലാപ്‌ടോപ് കമ്പ്യൂട്ടര്‍ അവശ്യമാണ്.

1 ജിബി റാം (32 ബിറ്റിന്), 2 ജിബി (64 ബിറ്റിന്)

1 ഗിഗാ ഹെട്‌സ് പ്രോസസര്‍

വിന്‍ഡോസ് സ്‌റ്റോര്‍ അപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കാന്‍ ചുരുങ്ങിയത് 1024 x 768 സ്‌ക്രീന്‍ റിസല്യൂഷന്‍ അവശ്യം

32 ബിറ്റ് പതിപ്പിന് 16 ജിബിയും, 64 ബിറ്റിന് 20 ജിബിയും ഹാര്‍ഡ് ഡിസ്‌ക് സ്‌പേസ് വേണം

ടച്ച് ഇന്റര്‍ഫേസ് ഫീച്ചറുകളും അപ്ലിക്കേഷനുകളും പ്രവര്‍ത്തിക്കണമെങ്കില്‍ ടച്ച്‌സ്‌ക്രീന്‍

പഴയ വിന്‍ഡോസ് പതിപ്പുകള്‍ വിന്‍ഡോസ് 8 ലേക്ക് പുതുക്കുന്നതെങ്ങനെ?

വിന്‍ഡോസിന്റെ പഴയ പതിപ്പുകളായ എക്‌സ്പി (സര്‍വ്വിസ് പാക്ക് 3), വിസ്ത, വിന്‍ഡോസ് 7 എന്നിവയില്‍ നിന്നെല്ലാം വിന്‍ഡോസ് 8 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാവുന്നതാണ്. വിന്‍ഡോസ് 7 ല്‍ നിന്നും വിസ്തയില്‍ നിന്നും വിന്‍ഡോസ് 8 ലേക്ക് മാറുമ്പോള്‍ മിക്കവാറും എല്ലാ പ്രോഗ്രാമുകളും മറ്റു ക്രമീകരണങ്ങളും യഥാസ്ഥിതി തുടരുന്നതാണ്. 'വിന്‍ഡോസ് 8 അപ്‌ഗ്രേഡ് അസിസ്റ്റന്റ്' എന്ന പ്രോഗ്രാം ഉപയോഗിച്ച് അപ്‌ഗ്രേഡ് ചെയ്യുമ്പോള്‍, ഏതെല്ലാം പ്രോഗ്രാമുകള്‍ പ്രവര്‍ത്തിക്കില്ല, എന്തൊക്കെ ക്രമീകരണങ്ങള്‍ നിലനില്‍ക്കും എന്നെല്ലാം അറിയാന്‍ കഴിയും. വിസ്ത, വിന്‍ഡോസ് 7 പതിപ്പുകളില്‍നിന്ന് വിന്‍ഡോസ് 8 ലേക്കുള്ള മാറ്റം വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ എളുപ്പം സാധ്യമാകും. എന്നാല്‍, വിന്‍ഡോസ് എക്‌സ്പിയില്‍ നിന്നും മാറുമ്പോള്‍ പ്രധാനപ്പെട്ട ഫയലുകളുടെ ബാക്കപ്പ് എടുത്തുവെയ്ക്കുന്നതാണ് അഭികാമ്യം.

1999 രൂപയാണ് വിന്‍ഡോസ് 8 പ്രൊഫഷണല്‍ ഡിജിറ്റല്‍ അപ്‌ഗ്രേഡിന്റെ വിലയായി ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. അപ്‌ഗ്രേഡ് ഡി വി ഡിയുടെ വില 3,499 രൂപയും. 2012 ജൂണിനു ശേഷം വിന്‍ഡോസ് 7 കമ്പ്യൂട്ടര്‍ വാങ്ങിയവര്‍ക്ക് ഇപ്പോള്‍ 699 രൂപയ്ക്ക് വിന്‍ഡോസ് 8 ലേക്ക് മാറാന്‍ കഴിയും ഈ ഓഫര്‍ 2013 ജനുവരി 31 വരെ ലഭ്യമാണ്. ഇതിനായിhttp://www.windowsupgradeoffer.com/en-IN എന്ന വിന്‍ഡോസ് അപ്‌ഗ്രേഡ് സൈറ്റില്‍ പോയി അവശ്യമായ വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. അപ്‌ഗ്രേഡിന്റേതല്ലാതെ വിന്‍ഡോസ് 8 ന്റെ യഥാര്‍ഥ വില ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും പ്രൊഫഷണല്‍ പതിപ്പിന് 11,000 രൂപ വിലവരും എന്നാണ് കരുതുന്നത്.


അപ്‌ഗ്രേഡ് അസിസ്റ്റന്റ് ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുന്ന അവസരത്തില്‍ തന്നെ വിന്‍ഡോസ് 8 ന്റെ ഡി വി ഡിയോ, യുഎസ്ബി ഡ്രൈവോ തയ്യാറാക്കാനുള്ള അവസരവും ലഭിക്കുന്നു.

വിന്‍ഡോസിന്റെ വ്യാജപതിപ്പുകള്‍ ഇപ്രകാരം അപ്‌ഗ്രേഡ് ചെയ്യാനാകുമോ?

വിന്‍ഡോസ് 8 അപ്‌ഗ്രേഡ് നിബന്ധനകള്‍ പ്രകാരം പറ്റില്ല എന്നാണ് ഉത്തരമെങ്കിലും, ഇത്തവണ പതിവിനു വിപരീതമായി അറിഞ്ഞോ അറിയാതെയോ വിന്‍ഡോസിന്റെ വ്യാജപതിപ്പുകളില്‍ നിന്നുപോലും അപ്‌ഗ്രേഡ് അസിസ്റ്റന്റ് വഴി വിന്‍ഡോസ് 8 ലേയ്ക്ക് അപ്‌ഗ്രേഡ് ചെയ്യാനാകുന്നു. സാധാരണയായി വിന്‍ഡോസ് പുതിയ പതിപ്പുകള്‍ പുറത്തിറക്കുമ്പോള്‍ അപ്‌ഗ്രേഡ് ചെയ്യുന്ന അവസരത്തില്‍ പഴയ പതിപ്പ് വ്യാജമാണോ എന്നു പരിശോധിക്കുകയോ ലൈസന്‍സ് കീ ആവശ്യപ്പെടുകയോ ചെയ്യാറുണ്ട്. പക്ഷേ, വിന്‍ഡോസ് 8 ന്റെ കാര്യത്തില്‍ ഇത് മൈക്രോസോഫ്റ്റിനു സംഭവിച്ച ഒരു പിഴവോ അബദ്ധമോ ആയി കണക്കാക്കുന്നവര്‍ കുറവാണ്. തങ്ങളുടെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനു കൂടുതല്‍ പ്രചാരം നല്‍കാനുള്ള തന്ത്രമായി ഇത് വിലയിരുത്തപ്പെടുന്നു. വ്യാജപതിപ്പുകളെക്കുറിച്ചും ഉടമകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഇത്തരത്തില്‍ ശേഖരിച്ച് ഭാവിയില്‍ വിലപേശാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

സെക്വര്‍ ബൂട്ട്

ഇതുവരെ വിന്‍ഡോസ് സുരക്ഷ സോഫ്റ്റ്‌വേറില്‍ ഒതുങ്ങിനിന്നിരുന്നു. ഓപ്പറേറ്റിങ് സിസ്റ്റത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ബൂട്ട് ചെയ്യുന്ന അവസരത്തില്‍ ലഭ്യമാക്കുന്ന ബൂട്ട് ലോഡറില്‍ റൂട്ട് കിറ്റുകള്‍ പോലെയുള്ള ദുഷ്ട പ്രോഗ്രാമുകള്‍ക്ക് മാറ്റം വരുത്താനാകുന്നു. ഇത് ഓപ്പറേറ്റിങ് സിസ്റ്റം തിരിച്ചറിയുന്നില്ല. അതുകൊണ്ടു തന്നെ അത്തരം പ്രോഗ്രാമുകള്‍ നിശബ്ദമായി പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ വിന്‍ഡോസ് 8 കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി 'സെക്വര്‍ ബൂട്ട്' എന്ന സാങ്കേതികവിദ്യഉപയോഗിച്ചിരിക്കുന്നു.

വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്തുവരുന്ന പുതിയ കമ്പ്യൂട്ടറുകളില്‍ ഇത് സന്നിവേശിപ്പിച്ചിട്ടുണ്ട്. ബയോസിന്റെ പരിഷ്‌കരിച്ച പതിപ്പായ യു.ഇ.എഫ്.ഐ അടിസ്ഥാനമായ കമ്പ്യൂട്ടറുകളിലാണ് ഇപ്പോള്‍ സെക്വര്‍ ബൂട്ട് ചേര്‍ത്തിരിയ്ക്കുന്നത്. യു.ഇ.എഫ്.ഐ നിലവില്‍ കൂടുതല്‍ പ്രചാരത്തിലായിട്ടില്ലെങ്കിലും, ഭാവിയില്‍ നിങ്ങള്‍ വാങ്ങുന്ന വിന്‍ഡോസ് സ്റ്റിക്കര്‍ ഉള്ള ഏതു കമ്പ്യൂട്ടറിലും മൈക്രോസോഫ്റ്റ് സെക്വര്‍ ബൂട്ട് ഉണ്ടായിരിക്കും. യു.ഇ.എഫ്.ഐ. യെക്കുറിച്ച് ഈ ലേഖനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഉണ്ട്.

ഇനി സെക്വര്‍ ബൂട്ടിനെപ്പറ്റി അല്‍പ്പം വിവരങ്ങള്‍. കമ്പ്യൂട്ടര്‍ മദര്‍ബോര്‍ഡിലെ ബയോസ് മെമ്മറിയില്‍ സെക്വര്‍ ബൂട്ട് പ്രോഗ്രാമിലൂടെ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ക്കും പ്രോഗ്രാമുകള്‍ക്കും മാത്രമേ ബൂട്ട് ചെയ്യാനാകൂ. ഉദാഹരണമായി ഇപ്പോള്‍ ഒരു ബൂട്ടബിള്‍ സിഡിയോ പെന്‍ഡ്രൈവോ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഏതൊരു ഓപ്പറേറ്റിംഗ് സിസ്റ്റവും ഇന്‍സ്റ്റാള്‍ ചെയ്യാനും ഉപയോഗിക്കാനുമാകും എന്നാല്‍ സെക്വര്‍ ബൂട്ടില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകളില്‍ ഇതു സാധ്യമല്ല. അതായത് വിന്‍ഡോസ് സ്റ്റിക്കര്‍ ഉള്ള ഒരു കമ്പ്യൂട്ടറില്‍ മറ്റു ഓപ്പറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യണമെങ്കില്‍ സെക്വര്‍ ബൂട്ട് ഡിസേബിള്‍ ചെയ്യേണ്ടി വരും (ബയോസിലേതു പോലെ യു ഇ എഫ് ഐ ഇന്റര്‍ഫേസില്‍ ഇതിനുള്ള സൗകര്യമുണ്ട്).

വിന്‍ഡോസ് പ്രീ ലോഡഡ് കമ്പ്യൂട്ടറുകളില്‍ തങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റവും അനുവദിക്കാന്‍ ഫെഡോര ലിനക്‌സ് ഓപ്പറേറ്റിംസ് സിസ്റ്റം ഓരോ കമ്പ്യൂട്ടറിനും 99 ഡോളര്‍ വെച്ച് മൈക്രോസോഫ്റ്റിനു നല്‍കുന്നു. അതായത് വിന്‍ഡോസ് സെക്വര്‍ ബൂട്ട് കമ്പ്യൂട്ടറുകളില്‍ മാറ്റങ്ങളൊന്നും വരുത്താതെത്തന്നെ ഫെഡോര ലിനക്‌സ് ഇന്‍സ്‌റ്റോള്‍ ചെയ്യാന്‍ കഴിയും. അങ്ങിനെ സെക്വര്‍ ബൂട്ടും മൈക്രോസോഫ്റ്റിന് ഒരു വരുമാനമാര്‍ഗമാകുന്നു. 


സ്വതന്ത്ര സോഫ്ട്‌വേര്‍ പ്രേമികളില്‍ നിന്നും ശക്തമായ എതിര്‍പ്പാണ് ഇതില്‍ മൈക്രോസോഫ്റ്റിനു നേരിടേണ്ടി വന്നത്. ഉപയോക്താക്കള്‍ക്ക് സെക്വര്‍ ബൂട്ടില്‍ ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്താനും കൂടുതല്‍ പ്രോഗ്രാമുകള്‍ ചേര്‍ക്കാനും സാധിക്കുന്നതാണ് എന്ന ന്യായം പറഞ്ഞ് മൈക്രോസോഫ്റ്റ് ഇതിനെ ഖണ്ഡിക്കുകയുണ്ടായി. പക്ഷേ എ ആര്‍ എം പ്രോസസര്‍ അടിസ്ഥാനമാക്കിയ ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളില്‍ സെക്വര്‍ ബൂട്ട് ഡിസേബിള്‍ ചെയ്യാനാകില്ല. 

ലോക്ക് സ്‌ക്രീന്‍

വിന്‍ഡോസ് 8 ലെ പുതിയ ഒരു സവിശേഷതയാണ് 'ലോക്ക് സ്‌ക്രീന്‍'. കമ്പ്യൂട്ടര്‍ തുറന്നാല്‍ ആദ്യം പ്രത്യക്ഷപ്പെടുന്ന മുഖം ആണ് ലോക്ക് സ്‌ക്രീന്‍. മനോഹരമായ ഒരു ചിത്രത്തില്‍ തീയതിയും സമയവും വലിയ അക്ഷരത്തില്‍ കാണിക്കുന്ന ലളിതസുന്ദരമായ ഒരു സ്‌ക്രീന്‍. ടച്ച്‌സ്‌ക്രീനുള്ള കമ്പ്യൂട്ടറുകള്‍ക്കും ടാബ്‌ലറ്റുകള്‍ക്കും സ്മാര്‍ട്ട്‌ഫോണുകള്‍ക്കുമെല്ലാം കൂടി നിര്‍മിക്കപ്പെട്ട ഒരു ഓപ്പറേറ്റിങ് സിസ്റ്റമാണല്ലോ വിന്‍ഡോസ് 8. അതിനാല്‍ ലോക്ക് സ്‌ക്രീന്‍ തുറക്കണമെങ്കില്‍ ഡസ്‌ക്ടോപ്പ് കമ്പ്യൂട്ടറൂകളില്‍ മൗസ് ക്ലിക്ക് ചെയ്യുകയും ടച്ച് സ്‌ക്രീന്‍ കമ്പ്യൂട്ടറുകളില്‍ മുകളിലോട്ട് വിരലോടിക്കുകയും ചെയ്യാം. വെറും ഒരു ലോക്ക് സ്‌ക്രീനെന്നു പറഞ്ഞ് തള്ളിക്കളയാന്‍ വരട്ടെ. ഈ സ്‌ക്രീനില്‍ ഉപയോക്താവിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ച് അനായാസമായി മാറ്റങ്ങള്‍ വരുത്താനാകും.


ലോക്ക് സ്‌ക്രീനുകള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ലോക്ക് സ്‌ക്രീന്‍ അപ്ലിക്കേഷനുകളുമുണ്ട്. അതായത് നിങ്ങളുടെ കമ്പ്യൂട്ടര്‍ ഉറങ്ങുകയാണെങ്കിലും (സ്ലീപ് മോഡ്) ലോക്ക് സ്‌ക്രീന്‍ അപ്ലിക്കേഷനുകള്‍ നിശബ്ദമായി പിന്നാമ്പുറത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. ആവശ്യമുള്ള വിവരങ്ങള്‍ സമയാസമയങ്ങളില്‍ ഇവ ലോക് സ്‌ക്രീനിലെ നിര്‍ദിഷ്ടസ്ഥാനങ്ങളില്‍ കാട്ടിക്കൊണ്ടിരിക്കും. ഉദാഹരണമായി ഈമെയില്‍ അപ്ലിക്കേഷന്‍ ലോക് സ്‌ക്രീനില്‍ ക്രമീകരിച്ചാല്‍ പുതിയ സന്ദേശങ്ങള്‍ വരുന്ന മുറയ്ക്ക് അവ ദൃശ്യമാക്കപ്പെടും. ഈമെയില്‍, ചാറ്റ്, ട്വിറ്റര്‍ ഫീഡ്, ഫേസ്ബുക്ക് നോട്ടിഫിക്കേഷനുകള്‍ തുടങ്ങി പലതും ലോക് സ്‌ക്രീനില്‍ ക്രമീകരിക്കാനാകും. കമ്പ്യൂട്ടറില്‍ നിന്നുള്ള ചിത്രങ്ങളോ വെബ്ബില്‍ നിന്നുള്ള ചിത്രങ്ങളോ ലോക് സ്‌ക്രീനാക്കാവുന്നതാണ്.

മെട്രോ ഇന്റര്‍ഫേസ്

വിന്‍ഡോസ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതുമയുള്ള ഒന്നല്ല മെട്രോ ഇന്റര്‍ഫേസും മെട്രോ അപ്ലിക്കേഷനുകളും. വിന്‍ഡോസ് 7 മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിനായി മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്ത കമ്പ്യൂട്ടര്‍ ഭാഷയുടെ പഴയപേരാണ് 'മെട്രോ'. ഗ്രാഫിക്‌സുകള്‍ക്കു പകരം ടൈപ്പോഗ്രാഫിയ്ക്ക് പ്രാമുഖ്യം നല്‍കുന്നതാണ് മെട്രോയുടെ അടിസ്ഥാനം. കണ്ടുപഴകിയ ചിഹ്നങ്ങളില്‍ നിന്നും വ്യത്യസ്ഥമായി വളരെ പെട്ടന്നു ശ്രദ്ധിക്കപ്പെടുന്നതും പുതുമ ഉളവാക്കുന്നതുമായ ടൈപ്പോഗ്രാഫി അടിസ്ഥാനമായുള്ള ഒരു നാവിഗേഷന്‍ സിസ്റ്റം എന്ന നിലയില്‍ മെട്രോ ഇന്റര്‍ഫേസ് വളരെ പെട്ടന്ന് ശ്രദ്ധ പിടിച്ചുപറ്റി. ഐഫോണ്‍, ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിന്നും വിന്‍ഡോസ് ഫോണുകളെ വേര്‍തിരിച്ചു നിര്‍ത്തിയതും ഇതേ 'സമ്പര്‍ക്കമുഖം' തന്നെ. 'മോഡേണ്‍' എന്ന വാക്കിന്റെ പ്രതിരൂപമായാണ് മൈക്രോസോഫ്റ്റ് ബഹുവര്‍ണ കളങ്ങളോടു കൂടിയ ആ ഇന്റര്‍ഫേസിനെ 'മെട്രോ' എന്നു വിളിച്ചത്. പക്ഷേ, അടുത്തയിടെ വിന്‍ഡോസ് 8 മെട്രോ ഇന്റര്‍ഫേസിനെ 'വിന്‍ഡോസ് 8 യൂസര്‍ ഇന്റര്‍ഫേസ്' എന്നും 'മെട്രോ ഡിസൈനിനെ' 'വിന്‍ഡോസ് 8 ഡിസൈന്‍' എന്നും വിളിച്ചു തുടങ്ങി. ജര്‍മനിയിലെ വ്യാപാരശൃംഖലയായ 'മെട്രോ എ ജി' എന്ന കമ്പനിയുമായുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ഈ മാറ്റം എന്നും പറയപ്പെടുന്നു.

വിന്‍ഡോസ് 8 യൂസര്‍ ഇന്റര്‍ഫേസിലേയ്ക്ക് തിരിച്ചുവരാം. കഴിഞ്ഞ ഒന്നര ദശാബ്ദങ്ങളായി നിരവധി പതിപ്പുകളിലൂടെ കോടിക്കണക്കിനു വിന്‍ഡോസ് ഉപയോക്താക്കള്‍ ശീലിച്ചുപോന്ന അല്ലെങ്കില്‍ മൈക്രോസോഫ്റ്റ് പഠിപ്പിച്ച വിന്‍ഡോസ് ഉപയോഗശൈലിയില്‍ നിന്നും വ്യത്യസ്തമായ ഒന്നാണ് വിന്‍ഡോസ് 8 ന്റെ സമ്പര്‍ക്കമുഖം. വീണ്ടും 'അ' യില്‍ തുടങ്ങണമെന്നു പറഞ്ഞാല്‍ അല്‍പ്പം അതിശയോക്തിയാകുമെങ്കിലും തുടക്കത്തില്‍ അല്‍പ്പനേരത്തേക്കെങ്കിലും പഴയ വിന്‍ഡോസ് പതിപ്പുകളെ മറക്കുന്നത് നന്നായിരിക്കും. 

സ്റ്റാര്‍ട്ട് സ്‌ക്രീന്‍

ലോക്ക് സ്‌ക്രീന്‍ വലിച്ചു നീക്കി അടയാളവാക്യവും നല്‍കി അകത്തു കടന്നാല്‍ എത്തിച്ചേരുക വലിയ വലിയ ചതുരപ്പെട്ടികളുള്ള 'സ്റ്റാര്‍ട്ട് സ്‌ക്രീന്‍' എന്നൊരു വര്‍ണ ലോകത്തേക്കാണ്. ഇതാണ് മെട്രോ യൂസര്‍ ഇന്റര്‍ഫേസ് അഥവാ വിന്‍ഡോസ് 8 യൂസര്‍ ഇന്റര്‍ഫേസ്. ചിത്രം നോക്കുക

കമ്പ്യൂട്ടര്‍ തുറന്നാലുടന്‍ പരമ്പരാഗത ശൈലിയില്‍ ഡെക്‌സ്‌ക്‌ടോപ്പിലെയോ ടാസ്‌ക് ബാറിലേയോ അപ്ലിക്കേഷന്‍ ഷോട്ട്കട്ടുകളിലേക്കും സ്റ്റാര്‍ട്ട് ബട്ടനിലേക്കും മൗസ് കൊണ്ടുപോകുന്ന ശീലം മാറ്റാറായെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. സ്റ്റാര്‍ട്ട് ബട്ടനില്ലാതെ എവിടെത്തുടങ്ങും എന്നൊരു ആശയക്കുഴപ്പവും ഉണ്ടാകാതില്ല. വിന്‍ഡോസിന്റെ പുതിയ പതിപ്പില്‍ പലരും ചൂണ്ടിക്കാണിക്കുന്ന പ്രധാന കുഴപ്പമായി പറയുന്നത് 'സ്റ്റാര്‍ട്ട് ബട്ടണ്‍' ഇല്ല എന്നതാണ്. സ്റ്റാര്‍ട്ട് ബട്ടനില്ലാത്തൊരു വിന്‍ഡോസ് വേണ്ടന്നു പറയുന്നവരും ഉണ്ട്. പുതിയ പതിപ്പില്‍ സ്റ്റാര്‍ട്ട് ബട്ടന്‍ ഒഴിവാക്കി സ്റ്റാര്‍ട്ട് സ്‌ക്രീന്‍ ആക്കിയതിനും മൈക്രോസോഫ്റ്റിന് കണക്കുകളുടെ പിന്‍ബലം ഉണ്ട്. അതായത് ലോകമെമ്പാടുമുള്ള വിന്‍ഡോസ് ഉപയോക്താക്കളില്‍ സ്റ്റാര്‍ട്ട് ബട്ടന്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ ചുരുക്കമാണെന്നാണ് കണ്ടെത്തല്‍. മറിച്ച് മിക്കവരും എപ്പോഴും ഉപയോഗിക്കുന്ന പ്രോഗ്രാമുകള്‍ ടാസ്‌ക് ബാറിലോ സ്റ്റാര്‍ട്ട് മെനുവിലോ പിന്‍ചെയ്യുകയാണു പതിവ്. അതിനാല്‍ സ്റ്റാര്‍ട്ട് ബട്ടന്‍ ഒഴിവാക്കി സ്റ്റാര്‍ട്ട് മെനുവിനെത്തന്നെ, പ്രോഗ്രാമുകള്‍ ഇഷ്ടാനുസരണം കൊച്ചുകൊച്ചു കളങ്ങളായി ക്രമീകരിക്കാന്‍ കഴിയുന്ന ഒരു സ്‌ക്രീനായി മാറ്റി. സ്റ്റാര്‍ട്ട് മെനു പോയി സ്റ്റാര്‍ട്ട് സ്‌ക്രീന്‍ വന്നെന്നു ചുരുക്കം. ഏതു വിന്‍ഡോയില്‍ നിന്നും സ്റ്റാര്‍ട്ട് സ്‌ക്രീനിലേക്കു പോകാന്‍ മൗസ് പോയിന്റര്‍ സ്‌ക്രീനിന്റെ ഇടതുകീഴ് മൂലയില്‍ കൊണ്ടുപോയാല്‍ മതി. കീബോര്‍ഡിലെ വിന്‍ഡോസ് കീ അമര്‍ത്തിയാലും സ്റ്റാര്‍ട്ട് സ്‌ക്രീനിലെത്താം.

സ്റ്റാര്‍ട്ട് സ്‌ക്രീനില്‍ സ്റ്റാറ്റിക് ലൈവ് എന്നീ വിഭാഗങ്ങളില്‍പെടുന്ന രണ്ടു തരം ടൈലുകള്‍ (ചതുരക്കളങ്ങള്‍) ആണ് ഉള്ളത്. സ്റ്റാര്‍ട്ട് സ്‌ക്രീനില്‍ കാണുന്ന ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍, ഡെസ്‌ക്‌ടോപ്പ്, സ്‌കൈഡ്രൈവ്, ക്യാമറ, വീഡീയോ തുടങ്ങിയവ സ്റ്റാറ്റിക് ടൈലുകളും ഫോട്ടോസ്, വെതര്‍, ന്യൂസ്, മെയില്‍ തുടങ്ങിയവ ലൈവ് ടൈലുകളും ആണ്. ഉദാഹരണമായി ന്യൂസ് ആപ്ലിക്കേഷന്‍ ടൈല്‍ പുതിയ വാര്‍ത്തകളുമായി യഥാസമയം പുതുക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വെതര്‍ അപ്ലിക്കേഷന്‍ കാലാവസ്ഥാവിവരങ്ങള്‍ തത്സമയം ലഭ്യമാക്കുന്നു.

സ്റ്റാര്‍ട്ട് സ്‌ക്രീനിലെ ചതുരക്കളങ്ങള്‍ മൗസ് കൊണ്ടോ, കീബോര്‍ഡിലെ ടാബ്, ആരോ തുടങ്ങിയ ബട്ടനുകളിലൂടെയോ, ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ ആണെങ്കില്‍ വിരല്‍ തുമ്പുകൊണ്ടോ ഇഷ്ടാനുസരണം ക്രമീകരിക്കാവുന്നതാണ്. മൗസിലെ വലതുബട്ടന്‍ അമര്‍ത്തിയാല്‍ കിട്ടുന്ന'All Aps' എന്ന മെനുവിലൂടെ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട ഏതു പ്രോഗ്രാമും സ്റ്റാര്‍ട്ട് സ്‌ക്രീനിലേക്ക് പിന്‍ ചെയ്യാവുന്നതാണ്.


സ്റ്റാര്‍ട്ട് ബട്ടണ്‍ ഒഴിവാക്കിയെങ്കിലും അതേ സ്ഥാനത്തായി മൗസ് പോയിന്റര്‍ കൊണ്ടുപോയി മൗസ്‌ക്ലിക്ക് ചെയ്താല്‍ സ്റ്റാര്‍ട്ട് സ്‌ക്രീനും വലത്തെ മൗസ്ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ മറ്റു കമ്പ്യൂട്ടര്‍ ക്രമീകരണങ്ങളിലേക്കും ഡസ്‌ക്‌ടോപ്പിലേക്കും വളരെ എളുപ്പം പോകാവുന്ന പുതിയ ഒരു മെനു കാണാനാകുന്നു. കണ്‍ട്രോള്‍ പാനലിലെ പല ക്രമീകരണങ്ങളിലേക്കും എളുപ്പത്തില്‍ പോകാവുന്ന ഒരു കുറുക്കുവഴിയായി ഈ മെനു ഉപയോഗിക്കാം.


മെട്രോ ഇന്റര്‍ഫേസും മെട്രോ അപ്ലിക്കേഷനുകളും ഡെസ്‌ക്‌ടോപ്പ് അപ്ലിക്കേഷനുകളില്‍ നിന്നും എങ്ങിനെ വ്യത്യസ്തമാകുന്നു?

വിന്‍ഡോസ് മെട്രോ അപ്ലിക്കേഷനുകളും ഇന്റര്‍ഫേസും പരമ്പരാഗത വിന്‍ഡോസ് പ്രോഗ്രാമുകളില്‍ നിന്നും വ്യത്യസ്തമാണ്. മെട്രോ അപ്ലിക്കേഷനുകള്‍ക്ക് ചില പ്രത്യേകതകളുണ്ട്. ഈ പ്രത്യേകതകള്‍ വര്‍ഷങ്ങളായി ഡസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകളില്‍ വിന്‍ഡോസ് ഉപയോഗിച്ചു ശീലിക്കുന്നവര്‍ക്ക് അത്ര എളുപ്പം ദഹിക്കുന്നതായിരിക്കില്ല. മെട്രോ അപ്ലിക്കേഷനുകള്‍ ഫുള്‍സ്‌ക്രീനില്‍ തുറക്കുന്നവയാണ്. അതായത് സാധാരണ വിന്‍ഡോസ് പ്രോഗ്രാമുകളെപ്പോലെ അടയ്ക്കാനും തുറക്കാനും ചെറുതാക്കാനുമുള്ള ബട്ടനുകള്‍ മെട്രോ പ്രോഗ്രാമുകളില്‍ ഉണ്ടായിരിക്കില്ല. മെട്രോ അപ്ലിക്കേഷനുകള്‍ അടയ്‌ക്കേണ്ട കാര്യമില്ലെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. പ്രോഗ്രാം മാനേജ്‌മെന്റ് പൂര്‍ണ്ണമായും ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ കൈയിലാണ്. എങ്കിലും പരമ്പരാഗത കീബോര്‍ഡ് ഷോര്‍ട്ട്കട്ടായAlt +F4 ഉപയോഗിച്ച് മെട്രോ അപ്ലിക്കേഷനുകള്‍ അടയ്ക്കാനും Alt + Tab ഉപയോഗിച്ച് ഒരു അപ്ലിക്കേഷനില്‍ നിന്നും മറ്റൊരു അപ്ലിക്കേഷനിലേയ്ക്ക് മാറാനും കഴിയുന്നു. ടച്ച്‌സ്‌ക്രീന്‍ കമ്പ്യൂട്ടറോ ടാബ്‌ലറ്റോ ഉപയോഗിക്കുമ്പോള്‍ ഈ കുഴപ്പം വരുന്നില്ല.

മെട്രോ അപ്ലിക്കേഷനുകളുടെ ഗുണങ്ങള്‍ : 
മറ്റു മൊബൈല്‍ അപ്ലിക്കേഷനുകളെപ്പോലെ മെട്രോ അപ്ലിക്കേഷനുകളെല്ലാം തന്നെ സ്വന്തം കൂട്ടില്‍ നിന്നു പ്രവര്‍ത്തിക്കേണ്ടവയാണ്. അതായത് മറ്റു അപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനങ്ങളെ ഒരു തരത്തിലും ബാധിക്കാതെ സ്വന്തംസ്ഥലത്ത് നിന്നുകൊണ്ട് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട വിഭവങ്ങള്‍ ഉപയോഗിക്കത്തക്ക രീതിയിലാണ് ഈ പ്രോഗ്രാമുകള്‍ നിര്‍മിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇവ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. ഉപയോഗിക്കേണ്ട വിഭവങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെടേണ്ടതായതിനാല്‍ സുരക്ഷാപരമായും മെട്രോഅപ്ലിക്കേഷനുകള്‍ മുന്‍പന്തിയില്‍ തന്നെ. മെട്രോ അപ്ലിക്കേഷനുകള്‍ പൊതുവെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്തവയല്ല. അതുകൊണ്ടുതന്നെ ഉപയോഗിക്കുന്നില്ലെങ്കില്‍ ഇവ കമ്പ്യൂട്ടര്‍ റിസോഴ്‌സസ് ഒട്ടുംതന്നെ ഉപയോഗിക്കുകയില്ല. ഏതാനും സെക്കന്റുകള്‍ക്കകം തന്നെ ഉപയോഗിക്കാത്ത അപ്ലിക്കേഷനുകള്‍ നിര്‍ത്തപ്പെടുന്നു. പിന്നീട് ആവശ്യമാകുന്ന അവസരത്തില്‍ അതേ അവസ്ഥയില്‍ നിന്നുതന്നെ തുടങ്ങുകയും ചെയ്യുന്നു. 

ഇന്റര്‍നെറ്റ് എക്‌പ്ലോറര്‍ 10

ബ്രൗസര്‍ യുദ്ധത്തില്‍ ഏറെ പിന്നോട്ടുപോയ ചരിത്രമാണ് ഇന്റര്‍നെറ്റ് എക്‌പ്ലോററിനുള്ളത്. മോസില്ലയും ക്രോമുമെല്ലാം പ്രചാരത്തില്‍ ഇന്റര്‍നെറ്റ് എക്‌സ്‌പോററിനെ ഏറെ പിന്‍തള്ളിക്കഴിഞ്ഞു. എങ്കിലും വിന്‍ഡോസ് കമ്പ്യൂട്ടറിലെ ഡീഫോള്‍ട്ട് ഓപ്പറേറ്റിങ് സിസ്റ്റം എന്ന നിലയില്‍ നല്ലൊരു ശതമാനം വിന്‍ഡോസ് ഉപയോക്താക്കളും ഇപ്പോഴും ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഉപയോഗിക്കുന്നു. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ പരിഷ്‌കരിച്ച പതിപ്പായ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 10 വിന്‍ഡോസ് 8 ല്‍ മാത്രമാണ് ലഭ്യമാക്കുന്നത്. അതാകട്ടെ ഇരട്ടമുഖത്തോടെയും. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 10 ഡ്‌സ്‌ക്‌ടോപ്പ് വ്യൂവിലും മെട്രോ വ്യൂവിലും പ്രവര്‍ത്തിക്കുന്നു. അതായത് സ്റ്റാര്‍ട്ട് സ്‌ക്രീന്‍ മെട്രോ ഇന്റര്‍ഫേസില്‍ നിന്നും മേട്രോ അപ്ലിക്കേഷനായും ഡസ്‌ക്ടോപ്പില്‍ നിന്നും ഡസ്‌ക്ടോപ്പ് അപ്ലിക്കേഷനായും ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 10 പ്രവര്‍ത്തിക്കുന്നു. 

മെട്രോ അപ്ലിക്കേഷനില്‍ നിന്നും സന്ദര്‍ശിക്കുന്ന വെബ് സൈറ്റുകള്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ മെട്രോ വ്യൂവില്‍ മാത്രമേ തുറക്കുകയുള്ളൂ. അതായത് ന്യൂസ് അപ്ലിക്കേഷനില്‍ നിന്നും ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അത് തുറക്കുക ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ മെട്രോ വ്യൂവില്‍ ആയിരിക്കും.

ഇതുവരെ പ്രമുഖ ബ്രൗസറുകളായ ക്രോമിന്റേയും മോസില്ലയുടേയും മെട്രോ പതിപ്പുകള്‍ ലഭ്യമായിട്ടില്ല. മാത്രമല്ല ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററില്‍ ഡീഫോള്‍ട്ട് സേര്‍ച്ച് എഞ്ചിനായി ക്രമീകരിച്ചിരിക്കുന്നത് മൈക്രോസോഫ്റ്റിന്റെ തന്നെ ബിംഗ് ആണ്. ഇത് ഗൂഗിളിനൊരു തിരിച്ചടിയായി കണക്കാക്കുന്നു. അതുകൊണ്ടു തന്നെ get your Google back എന്നൊരു കാമ്പയ്ന്‍ തന്നെ സംഘടിപ്പിച്ചിരിക്കുന്നു. ഇതില്‍ ഗൂഗിള്‍ ക്രോമും ഗൂഗിള്‍ സേര്‍ച്ച് മെട്രോ അപ്ലിക്കേഷനും എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാമെന്നു വിശദീകരിക്കുന്നു.


ചാംസ് ബാര്‍

വിന്‍ഡോസ് 8 ലെ പുതിയൊരു ഫീച്ചറാണ് ചാംസ് ബാര്‍. മൗസ് പോയിന്റര്‍ സ്‌ക്രീനിലെ വലത്തോട്ടു കോണ്ടുപോകുമ്പോഴോ ടച്ച് സ്‌ക്രീനില്‍ ഇടത്തു നിന്നും വലത്തോട്ട് വിരലോടിക്കുമ്പോഴും തെളിയുന്ന ഒരു കറുത്ത ബാര്‍ ആണ് ചാംസ് ബാര്‍. 

എല്ലാ സ്‌ക്രീനുകളിലും ചാംസ് ബാര്‍ ലഭ്യമാണ്. ചാംസ് ബാറിലൂടെ അപ്ലിക്കേഷനുകളുടെയും മറ്റു ഫയലുകളുടെയും തിരച്ചിലും മറ്റു കമ്പ്യൂട്ടര്‍ ക്രമീകരണ സംവിധാനങ്ങളും വളരെ എളുപ്പം സാധ്യമാകുന്നു. മാത്രമല്ല സ്റ്റാര്‍ട്ട് സ്‌ക്രീന്‍ ബട്ടനും ചാംസ് ബാറിലുണ്ട്. ചാംസ് ബാറിലെ സെറ്റിങ്‌സ് മെനു സൗണ്ട് വോള്യം, മോണിറ്റര്‍ ബ്രൈറ്റ്‌നസ്, നെറ്റ്‌വര്‍ക്ക് തുടങ്ങിയവ എളുപ്പത്തില്‍ ക്രമീകരിക്കാന്‍ സഹായിക്കുന്നു.

സ്റ്റാര്‍ട്ട് മെനു ഇല്ലാത്തതിനാല്‍ അപ്ലിക്കേഷനുകളും ഫയലുകളും തിരയുന്നതിന് ചാംസ് ബാറിലെ സെര്‍ച്ച് ബട്ടന്‍ ഉപയോഗിക്കാം.

ഡെസ്‌ക്‌ടോപ്പ് അപ്ലിക്കേഷനുകള്‍, സെറ്റിങുകള്‍, ഫയലുകള്‍, ഓണ്‍ലൈന്‍ അപ്ലിക്കേഷനുകള്‍, വിന്‍ഡോസ് സ്‌റ്റോര്‍ തുടങ്ങിയവയിലെല്ലാം സെര്‍ച്ച് മെനുവിലൂടെ തിരച്ചില്‍ സാധ്യമാകുന്നു.

വിന്‍ഡോസ് 7 ലേതുപോലെയുള്ള പരമ്പരാഗത തിരച്ചില്‍ സംവിധാനം ഡസ്‌ക്ടോപ്പ് വ്യൂവില്‍ ലഭ്യമാണ്.

വിന്‍ഡോസ് സ്‌റ്റോര്‍

അപ്ലിക്കേഷന്‍ മാര്‍ക്കറ്റില്‍ തിളങ്ങി നില്‍ക്കുന്ന ഗൂഗിള്‍ പ്ലേ സ്‌റ്റോറിനും ആപ്പിള്‍ ഐട്യൂണ്‍സിനും ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ പോരുന്നതുതന്നെയാണ് വിന്‍ഡോസ് സ്‌റ്റോര്‍. ഇപ്പോള്‍ വിന്‍ഡോസ് സ്‌റ്റോറില്‍ നിന്നും ഡസ്‌ക്ടോപ്പ് അപ്ലിക്കേഷനുകളും മെട്രോ അപ്ലിക്കേഷനുകളും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാകും. വിലകൊടുത്തു വാങ്ങാവുന്ന അപ്ലിക്കേഷനുകള്‍ക്കു പുറമേ സൗജന്യമായവവയും ലഭ്യമാണ്. സ്റ്റാര്‍ട്ട് സ്‌ക്രീനിലെ സ്‌റ്റോര്‍ മെനുവിലൂടെ മൈക്രോസോഫ്റ്റ് അക്കൗണ്ട് ഉപയോഗിച്ച് സ്‌റ്റോറില്‍ നിന്നും അപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. സ്‌റ്റോറിലൂടെയുള്ള വരുമാനത്തിനു പുറമേ സുരക്ഷിതമായ, കാലോചിതമായി പുതുക്കപ്പെട്ട അപ്ലിക്കേഷനുകള്‍ ഉപയോക്താക്കള്‍ക്ക് നേരിട്ട് ലഭ്യമാക്കാന്‍ ഇതിലൂടെ കഴിയുന്നു. മാത്രമല്ല വിന്‍ഡോസിന്റെ പ്രധാന വെല്ലുവിളിയായ ദുഷ്ടപ്രോഗ്രാമുകളെ ഒരു പരിധിവരെ തടയാനുമാകും. 

ഇപ്പോള്‍ വിന്‍ഡോസ് സ്‌റ്റോറിലുള്ള അപ്ലിക്കേഷനുകളുടെ എണ്ണം പരിമിതമാണെങ്കിലും ഗൂഗിള്‍/ആപ്പിള്‍ സ്‌റ്റോറുകളില്‍ നിന്നും വ്യത്യസ്തമായി ഡസ്‌ക്ടോപ്പ് ഉപയോക്താക്കളെ കൂടീ ലക്ഷ്യമിടാന്‍ വിന്‍ഡോസ് അപ്ലിക്കേഷനുകള്‍ക്കാകുന്നതിനാല്‍ വിന്‍ഡോസ് സ്‌റ്റോറില്‍ അപ്ലിക്കേഷനുകളുടെ ചാകര തന്നെ പ്രതീക്ഷിക്കാമെന്നു വിലയിരുത്തപ്പെടുന്നു. 

ക്ലൗഡ് ഇന്റഗ്രേഷന്‍

മറ്റു വിന്‍ഡോസ് പതിപ്പുകളില്‍ നിന്നും വ്യത്യസ്തമായി വിന്‍ഡോസ് 8 ല്‍ ക്ലൗഡ് സാങ്കേതികവിദ്യ സമന്വയിപ്പിച്ചിരിക്കുന്നു. ഇക്കാലത്ത് കമ്പ്യൂട്ടീങ് ആവശ്യങ്ങള്‍ ഒരു ഡസ്‌ക്ടോപ്പിലോ ലാപ്‌ടോപ്പിലോ മത്രമായി ഒതുങ്ങി നില്‍ക്കുന്നില്ല. വിന്‍ഡോസ് 8 ഉപയോക്താക്കള്‍ക്ക് തങ്ങളുടെ കമ്പ്യൂട്ടറിലെ വ്യക്തിപരമായ ക്രമീകരണങ്ങളും ബ്രൗസിങ് ഹിസ്റ്ററി, ഫോട്ടോകള്‍, മറ്റു ഡോക്യുമെന്റുകള്‍ തുടങ്ങിയവയും ഇന്റര്‍നെറ്റുമായി ബന്ധിക്കപ്പെട്ട മറ്റേത് കമ്പ്യൂട്ടറിലൂടെയും ഉപയോഗിക്കാന്‍ കഴിയുമെന്നത് ഒരു പ്രധാന സവിശേഷതയാണ്. 

ഇതിനു മുന്‍പുള്ള വിന്‍ഡോസ് പതിപ്പുകളിലേതുപോലെ മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സ്‌റ്റോറേജ് സംവിധാനമായ സ്‌കൈെ്രെഡവ് വിന്‍ഡോസ് 8 ല്‍ വെറുമൊരു അപ്ലിക്കേഷനല്ല. സ്‌കൈെ്രെഡവ് വിന്‍ഡോസ് 8 ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഒരു ഭാഗം തന്നെയാണ്.

മൈക്രോസോഫ്റ്റ് അക്കൗണ്ടിലൂടെ ഒരു 'റോമിംഗ് പ്രൊഫൈല്‍' സൃഷ്ടിച്ച് വിന്‍ഡോസ് 8 കമ്പ്യൂട്ടറിലെ വ്യക്തിപരമായ ക്രമീകരണങ്ങളായ ലോക്ക് സ്‌ക്രീന്‍, ഡെസ്‌ക്ടോപ്പ്, സ്റ്റാര്‍ട്ട് സ്‌ക്രീന്‍, ബ്രൗസര്‍ ഹിസ്റ്ററി, ബ്രൗസര്‍ ബുക്ക്മാര്‍ക്കുകള്‍, പാസ്‌വേഡുകള്‍, മൗസ്, കീബോര്‍ഡ് ക്രമീകരണങ്ങള്‍, ഇന്‍സ്റ്റാള്‍ ചെയ്ത വിന്‍ഡോസ് മെട്രോ അപ്ലിക്കേഷനുകള്‍ തുടങ്ങിയവ ക്ലൗഡില്‍ സൂക്ഷിക്കുകയും, ലോകത്തെവിടെയുമുള്ള ഏതു വിന്‍ഡോസ് 8 കമ്പ്യൂട്ടര്‍ വഴിയും അവ ഉപയോഗിക്കുകയും ചെയ്യാന്‍ കഴിയുന്നു. 

ഡെസ്‌ക്‌ടോപ്പ്

സ്റ്റാര്‍ട്ട് സ്‌ക്രീനില്‍ നിന്നും വിന്‍ഡോസ് 8 ഡെസ്‌ക്‌ടോപ്പിലേക്ക് പോകാവുന്നതാണ്. സ്റ്റാര്‍ട്ട് സ്‌ക്രീനില്‍ നിന്നും ഡെസ്‌ക്‌ടോപ്പിലേക്കെത്തുമ്പോള്‍ പലപ്പോഴും സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയ ഒരു പ്രതീതി ഉണ്ടായേക്കാം. അതെ, നിങ്ങള്‍ വര്‍ഷങ്ങളായി കണ്ടു പരിചയിച്ച വിന്‍ഡോസ് ഡെസ്‌ക്ടോപ്പ് അന്തരീക്ഷം തന്നെ വിന്‍ഡോസ് 8 ലും നിലനിര്‍ത്തിയിരിക്കുന്നു. മറ്റു ക്രമീകരണങ്ങളിലും മാറ്റമില്ല.

യൂസര്‍ അക്കൗണ്ടുകള്‍

രണ്ടുതരം യൂസര്‍ അക്കൗണ്ടുകളാണ് വിന്‍ഡോസ് 8 ല്‍ ഉള്ളത്. ഒന്ന് ലോക്കല്‍ യൂസര്‍, രണ്ട് മൈക്രോസോഫ്റ്റ് അക്കൗണ്ട്. ഈ രണ്ട് അക്കൗണ്ടുകള്‍ ഉപയോഗിച്ചും ഒരു വിന്‍ഡോസ് 8 കമ്പ്യൂട്ടറില്‍ ലോഗിന്‍ ചെയ്യാന്‍ കഴിയും. മൈക്രോസോഫ്റ്റ് അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുന്ന അക്കൗണ്ടുകളിലെ വ്യക്തിപരമായ ക്രമീകരണങ്ങളും മറ്റു ഫയലുകളും മൈക്രോസോഫ്റ്റ് ക്ലൗഡിലായിരിക്കും സൂക്ഷിക്കുക.

ഒരു വിന്‍ഡോസ് 8 കമ്പ്യൂട്ടര്‍ അതിന്റെ പൂര്‍ണമായ അര്‍ത്ഥത്തില്‍ എല്ലാ ഫീച്ചറുകളും ഉപയോഗിക്കണമെങ്കില്‍ മൈക്രോസോഫ്റ്റ് അക്കൗണ്ട് കൂടിയേ തീരൂ. 

വിന്‍ഡോസ് ഡിഫന്‍ഡര്‍

വിന്‍ഡോസ് 8 ല്‍ മൈക്രോസോഫ്റ്റിന്റെ തന്നെ ആന്റിവൈറസ് സോഫ്ട്‌വേര്‍ ആയ വിന്‍ഡോസ് ഡിഫന്റര്‍ സന്നിവേശിപ്പിച്ചിരിക്കുന്നു. ഇത് ഇതിനു മുന്‍പുള്ള മൈക്രോസോഫ്റ്റ് സെക്യൂരിറ്റി എസന്‍ഷ്യലിനേക്കാള്‍ ഫലപ്രദമാണെന്നും, മറ്റേത് ആന്റിവൈറസ് സോഫ്ട്‌വേറിനോടും കിടപിടിക്കുന്നതുമാണെന്നു പറയുന്നു. മാത്രമല്ല മറ്റു പ്രോഗ്രാമുകള്‍ക്കു മുമ്പേ തന്നെ ലോഡ് ചെയ്യുന്ന രീതിയിലാണ് ഡിഫന്‍ഡര്‍ സജ്ജമാക്കിയിരിക്കുന്നത്. വിന്‍ഡോസ് ഡിഫന്‍ഡര്‍ നീക്കം ചെയ്യാന്‍ കഴിയില്ല. പക്ഷേ ആവശ്യമെങ്കില്‍ ഡിസേബിള്‍ ചെയ്യാനാകും. അതായത് മറ്റേതെങ്കിലും ആന്റിവൈറസ് പ്രോഗ്രാമാണ് ഉപയോഗിക്കുന്നതെങ്കില്‍ വിന്‍ഡോസ് ഡിഫന്‍ഡറിനെ ഡിസേബിള്‍ ചെയ്യാം. മിക്കവാറും എല്ലാ തേര്‍ഡ്പാര്‍ട്ടി ആന്റിവൈറസ് സോഫ്ട്‌വേറുകളും ഇത് സ്വയമേവ ചെയ്യുന്നു.

സ്മാര്‍ട്ട് സ്‌ക്രീന്‍

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററില്‍ ഫിഷിങ് സൈറ്റുകളേയും മറ്റ് അപകടകരമായ പ്രോഗ്രാമുകള്‍ അടങ്ങിയ സൈറ്റുകളെയും കുറിച്ച് മുന്നറിയിപ്പു നല്‍കാന്‍ ഉപയോഗിച്ചിരുന്ന സ്മാര്‍ട്ട് സ്‌ക്രീന്‍ ഫീച്ചര്‍ ഇപ്പോള്‍ വിന്‍ഡോസ് 8 ല്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അതായത് പ്രോഗ്രാമുകളുടെ അസ്വാഭാവികമായ പെരുമാറ്റങ്ങളും പുതിയ പ്രോഗ്രാമുകള്‍ വിശ്വാസയോഗ്യമാണോ എന്നും സ്മാര്‍ട്ട് സ്‌ക്രീനിലൂടെ മുന്നറിയിപ്പ് ലഭിക്കുന്നു.

സ്മാര്‍ട്ട് സ്‌ക്രീന്‍ ചില വിവാദങ്ങള്‍ക്കും വഴിതെളിച്ചിരുന്നു. കാരണം, താരതമ്യേന ഒരു പുതിയ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ 'ഈ പ്രോഗ്രാം വളരെക്കുറച്ചു വിന്‍ഡോസ് ഉപയോക്താക്കള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ, അതിനാല്‍ വിശ്വസനീയത സ്വയം ഉറപ്പു വരുത്തുക' എന്ന രീതിയിലുള്ള സ്മാര്‍ട്ട്‌സ്‌ക്രീന്‍ മുന്നറിയിപ്പ് മൈക്രോസോഫ്റ്റ് ഉപയോക്താക്കളുടെ കമ്പ്യൂട്ടറിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. 

ഫയല്‍ എക്‌പ്ലോറര്‍

'ഫയല്‍ എക്‌സ്‌പ്ലോറര്‍' എന്ന പേരുമാറ്റത്തോടെ അല്‍പ്പം മിനുക്കുപണികളോടെയാണ് വിന്‍ഡോസ് എക്‌പ്ലോറര്‍ വിന്‍ഡോസ് 8 ല്‍ എത്തിയിരിക്കുന്നത്. വിന്‍ഡോസ് എക്‌പ്ലോററിലെ കമാന്‍ഡ് ബാറിനു പകരമായി മൈക്രോസോഫ്റ്റ് ഓഫീസ് 2007/2010 അപ്ലിക്കേഷനുകളെപ്പോലെയുള്ള ഒരു റിബ്ബണ്‍ ആണ് ഫയല്‍ എക്‌സ്‌പ്ലോററില്‍ ഉള്ളത്

മാത്രവുമല്ല ഫയല്‍ ട്രാന്‍സഫര്‍ വിന്‍ഡോ, സ്ഥിതിവിവരങ്ങള്‍, 'pauce button' എന്നിവ ഉള്‍ക്കൊള്ളിച്ച് കൂടുതല്‍ കാര്യക്ഷമമാക്കിയിരിക്കുന്നു. 

ഫയല്‍ ഹിസ്റ്ററി

ഫയല്‍ എക്‌സ്‌പ്ലോററില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്ന മറ്റൊരു പ്രധാന സവിശേഷതയാണ് 'ഫയല്‍ ഹിസ്റ്ററി'. വിന്‍ഡോസ് 8 ലെ ഒരു ബാക്കപ്പ് ടൂള്‍ ആയി ഫയല്‍ ഹിസ്റ്ററിയെ കണക്കാക്കാം. വ്യക്തിപരമായ ഫയലുകളുടേയും മറ്റു ക്രമീകരണങ്ങളുടേയും ബാക്കപ്പ് ഒരു പെന്‍െ്രെഡവിലോ നെറ്റ്‌വര്‍ക്ക് ഡിസ്‌കിലോ ശേഖരിക്കുകയും നിശ്ചിത ഇടവേളകളില്‍ സ്വയം പുതുക്കപ്പെടുകയും ചെയ്യാന്‍ ഉതകുന്നതുമായ സംവിധാനമാണ് ഫയല്‍ ഹിസ്റ്ററി. 

ഫയല്‍ ഹിസ്റ്ററി ക്രമീകരണം കണ്‍ട്രോള്‍ പാനലിലെ ഫയല്‍ ഹിസ്റ്ററി മെനുവിലൂടെ സാധ്യമാണ്. ഒരു യു എസ് ബി െ്രെഡവോ അതല്ലെങ്കില്‍ നെറ്റ്‌വര്‍ക്ക് െ്രെഡവോ ഇതിനായി സജ്ജമാക്കേണ്ടതുണ്ട്. ഏതു ഫോള്‍ഡറും ലൈബ്രറിയിലേക്കു ചേര്‍ത്ത് ഫയല്‍ ഹിസ്റ്ററി സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്. നിശ്ചിത ഇടവേളകളില്‍ പുതുക്കപ്പെടുന്ന 'ഇന്‍ക്രിമെന്റല്‍ ബാക്കപ്പ്' ആയാണ് ഫയല്‍ ഹിസ്റ്ററി സൂക്ഷിക്കപ്പെടുന്നത്. 

കണ്‍ട്രോള്‍ പാനല്‍

ഇതുവരെയുള്ള വിന്‍ഡോസ് പതിപ്പുകളില്‍ കണ്‍ട്രോള്‍ പാനലിലൂടെ എല്ലാ വിന്‍ഡോസ് ഫീച്ചറുകളുടേയും നിയന്ത്രണവും ക്രമീകരണവും സാധ്യമായിരുന്നു. വിന്‍ഡോസ് 8 ല്‍ വലിയ വ്യത്യാസമില്ലെങ്കിലും രണ്ടു കണ്‍ട്രോള്‍ പാനലുകള്‍ കാണാന്‍ കഴിയും. ആദ്യത്തേത് വിന്‍ഡോസ് 7 ലേതുപോലെത്തന്നെയുള്ള പരമ്പരാഗതമായ കണ്‍ട്രോള്‍ പാനല്‍. രണ്ടാമത്തേത് തികച്ചും പുതിയ ഒന്നാണ്. 

ചാംസ് ബാറിലെ സെറ്റിങ്‌സ് ബട്ടനിലൂടെ സെറ്റിങ്‌സ് മെനു തെരഞ്ഞെടുക്കാം. ഇവിടെ കണ്‍ട്രോള്‍ പാനലിലൂടെ വിന്‍ഡോസ് എക്‌സ്പി /7 പതിപ്പുകളുടേതിനു സമാനമായ കണ്‍ട്രോള്‍ പാനലിലേക്കും ഏറ്റവും കീഴെയുള്ള 'Change PC Settings' ലൂടെ പുതിയ കൂടുതല്‍ ക്രമീകരണങ്ങള്‍ക്കായി വിന്‍ഡോസ് 8 കണ്‍ട്രോള്‍ പാനലിലേക്കും പോകാം. വിന്‍ഡോസ് 8 കണ്‍ട്രോള്‍ പാനലിലൂടെ തിരച്ചില്‍, സ്വകാര്യത, യൂസര്‍ അക്കൗണ്ടുകള്‍, വിന്‍ഡോസ് അപ്‌ഡേറ്റ് തുടങ്ങിയവ ക്രമീകരിക്കാവുന്നതാണ്. 

റീഫ്രെഷ്

മറ്റു പതിപ്പുകളെ അപേക്ഷിച്ച് വിന്‍ഡോസ് 8 ലുള്ള വളരെ ഉപയോഗപ്രദമായ ഒരു പുതിയ ഫീച്ചറാണ് റീഫ്രഷ്. അതായത് ഒരു തരത്തില്‍ പറഞ്ഞാല്‍ വിന്‍ഡോസ് കമ്പ്യൂട്ടറിലെ ഫാക്ടറി റീസെറ്റ് ബട്ടണ്‍. 


മെട്രോ ഇന്റര്‍ഫേസ് കണ്‍ട്രോള്‍ പാനലിലെ ജനറല്‍ സെറ്റിങ്‌സില്‍ ആണ് റീഫ്രഷ് മെനു ഉള്ളത്. രണ്ടുതരത്തില്‍ വിന്‍ഡോസ് റീഫ്രഷ് ചെയ്യാം. ഒന്ന് ഫോട്ടോ, മ്യൂസിക്, വീഡിയോ തുടങ്ങിയ സ്വകാര്യ ഫയലുകള്‍ നഷ്ടപ്പെടാതെയുള്ള ഒരു ഫാക്ടറി റീസെറ്റ്. രണ്ടാമത്തേതിലൂടെ വിന്‍ഡോസ് പൂര്‍ണമായും റീ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നു. അതായത് 'ഫോര്‍മാറ്റിംഗ്' ഇനി വേണ്ടെന്നര്‍ത്ഥം. പക്ഷേ, ഒന്നുണ്ട് മെട്രോ അപ്ലിക്കേഷനല്ലാത്ത ഇന്‍സ്റ്റാള്‍ ചെയ്ത പ്രോഗ്രാമുകളെല്ലാം റീഫ്രഷിലൂടെ നഷ്ടമാകും.

പിക്ചര്‍ പാസ്‌വേഡ്

സാധാരണ പാസ്‌വേഡുകളില്‍ നിന്നും വ്യത്യസ്തമായി വിന്‍ഡോസ് 8 കമ്പ്യൂട്ടറുകളിലും ടാബ്‌ലറ്റുകളിലേയ്ക്കും പ്രവേശിക്കാന്‍ പാസ്‌വേഡ് ആയി ചിത്രങ്ങള്‍ ഉപയോഗിക്കാം. ടച്ച് സ്‌ക്രീന്‍ ടാബ്‌ലറ്റുകളിലും ഡസ്‌ക്ടോപ് കമ്പ്യൂട്ടറുകളിലും പിക്ചര്‍ പാസ്‌വേഡ് ഉപയോഗിക്കാവുന്നതാണ്


ആന്‍ഡ്രോയിഡ് ടാബ്‌ലറ്റുകളിലും സ്മാര്‍ട്ട്‌ഫോണുകളിലും ഉപയോഗിക്കുന്ന 'പാറ്റേണ്‍ ലോക്കിന്റെ ' മറ്റൊരു രൂപം. ചിത്രം ശ്രദ്ധിക്കുക. 

മള്‍ട്ടി മോണിറ്റര്‍ സപ്പോര്‍ട്ട്

ഒന്നില്‍ കൂടുതല്‍ മോണിറ്ററുകള്‍ ഒരേ കമ്പ്യൂട്ടറില്‍ ഇതിനു മുന്‍പുള്ള വിന്‍ഡോസ് പതിപ്പുകളിലും ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നു എങ്കിലും ക്രമീകരണങ്ങള്‍ക്കുള്ള ടാസ്‌ക് ബാര്‍ പ്രൈമറി മോണിറ്ററില്‍ മാത്രമായിരുന്നു. പക്ഷേ, ഇപ്പോള്‍ വിന്‍ഡോസ് 8 ല്‍ മള്‍ട്ടി മോണിറ്റര്‍ സ്പാന്‍ ഒപ്ഷന്‍ ഉപയോഗിക്കുമ്പോള്‍ ടാസ്‌ക് ബാറും വാള്‍ പേപ്പറും രണ്ടാം മോണിറ്ററിലും ദൃശ്യമാകുന്നു. 


ഷട്ട് ഡൗണ്‍

വിന്‍ഡോസ് 8 ല്‍ ഷട്ട്ഡൗണ്‍ ബട്ടന്‍ എവിടെ? ആദ്യം ലോഗോഫ് ചെയ്യൂ. പിന്നീട് ഷട്ട്ഡൗണ്‍ ചെയ്യാമെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. സൈന്‍ ഔട്ട് ചെയ്താല്‍ ലോക്ക് സ്‌ക്രീനിലെത്തും അതിനു ശേഷം ഷട്ട്ഡൗണ്‍ ചെയ്യാം. ഇതിനെ മറികടന്ന് സ്റ്റാര്‍ട്ട് സ്‌ക്രീനിലും ഡെസ്‌ക്ടോപ്പിലുമൊക്കെ ഷട്ട്ഡൗണ്‍ / റീസ്റ്റാര്‍ട്ട് ബട്ടനുകള്‍ ചേര്‍ക്കാനുള്ള കുറുക്കുവഴികള്‍ ലഭ്യമാണ്. 

വിന്‍ഡോസ് 8 ന്റെ സവിശേഷതകള്‍ ഒറ്റ നോട്ടത്തില്‍

യു ഇ എഫ് ഐ സാങ്കേതിതികവിദ്യ അടിസ്ഥാനമാക്കിയുള്ള വേഗതയേറിയതും സുരക്ഷിതവുമായ ബൂട്ടിങ്
മെട്രോ അപ്ലിക്കേഷനുകളോടു കൂടിയ വിന്‍ഡോസ് 8 സ്റ്റാര്‍ട്ട് സ്‌ക്രീന്‍ യൂസര്‍ ഇന്റര്‍ഫേസ്
മൈക്രോസോഫ്റ്റ് അക്കൗണ്ടിലൂടെയുള്ള ക്ലൗഡ് ഇന്റഗ്രേഷന്‍
ടച്ച് സ്‌ക്രീന്‍ കമ്പ്യൂട്ടറുകളിലും ടാബ്‌ലറ്റുകളിലും ഉപയോഗിക്കാന്‍ പര്യാപ്തമായ ഇരട്ടമുഖം
ലോക്ക് സ്‌ക്രീന്‍.
പിക്ചര്‍ പാസ്‌വേഡ്
പുതുക്കിയ ഫയല്‍ എക്‌പ്ലോറര്‍
ഫയല്‍ ഹിസ്റ്ററി ബാക്കപ്പ് സംവിധാനം
വിന്‍ഡോസ് റീഫ്രഷ് എന്ന ഫാക്ടറി റീസെറ്റ്
വിന്‍ഡോസ് ഡിഫന്‍ഡര്‍ ആന്റീ വൈറസ്
സ്‌കൈെ്രെഡവ് ഇന്റഗ്രേഷന്‍
വിന്‍ഡോസ് സ്‌റ്റോര്‍
പുതുക്കിയ ടാസ്‌ക് മാനേജര്‍
കൂടുതല്‍ ഊര്‍ജക്ഷമമായ പ്രവര്‍ത്തനം
എന്റര്‍െ്രെപസ് എഡിഷനിലുള്ള 'വിന്‍ഡോസ് ടു ഗോ' ഫീച്ചര്‍
ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 10
മെച്ചപ്പെട്ട സ്പ്ലിറ്റ് സ്‌ക്രീന്‍ മള്‍ട്ടി ടാസ്‌കിംഗ്
എക്‌സ് ബോക്‌സ് ഇന്റഗ്രേഷന്‍
മെച്ചപ്പെടുത്തിയ മള്‍ട്ടി മോണിറ്റര്‍ സംവിധാനം
മൈക്രോസോഫ്റ്റ് ഫാമിലി സേഫ്റ്റി അപ്ലിക്കേഷന്‍
ഇന്‍ ബില്‍ട് യു എസ് ബി 3 സപ്പോര്‍ട്ട്

Monday, 5 November 2012

The Book of Corinth


 Contents
1) Introduction
2) The City Of Corinth
3)  Geographic Conditions
4) Ethnic Conditions
5) Economic Conditions
6) Religious Conditions
7) The Ministry Of Paul At Corinth.
8) GOD'S SERVANTS ARE NOT HIRELINGS 
Conclusion
Bibliography


Introduction
After preaching at Athens, the apostle Paul traveled to Corinth  Corinth was the most important city Paul had visited since he left Antioch of Syria, and, with the exception of ,  he stayed at Corinth longer than any other city we know of. Paul stayed with Aquila and Priscilla, two Jewish tentmakers from , while at Corinth). According to the Roman historian Suetonius, Claudius expelled the Jews from Rome in 49 A.D., because "the Jews were in a state of constant tumult at the instigation of one Chrestus" (i.e., Christ).
Although the "golden age" of Corinth was five centuries before Paul's visit, Corinth had enjoyed a return to prominence during the 1st century A.D. The biennial Isthmian Games, second in importance to the Olympics, were held in honor of Poseidon on the Isthmus of Corinth. Recent discoveries include the starting gate for the races, and it is possible that Paul was present at one of these events. The victor's crown at the Isthmian Games was made of wilted celery, and maybe Paul had this in mind when he spoke of the "corruptible crown" given to victorious athletes Corinth was a large seaport city. It was the commercial meeting place of the East and the West. On one side of the city there was a port to the Ionian Sea, on the other side a port to the Aegean Sea. As Athens was the intellectual center of the ancient Greek world, Corinth was the economic center. It was famous for its spectacular bronze and infamous for its sensuality. In the temple of Venus at Corinth there were over 1000 prostitutes to be hired by the many travelers who passed through the city. It was to this materialistic, idolatrous, perverse city that Paul came preaching the gospel of Christ. Timothy and Silas were still in Macedonia. Paul came to Corinth alone. He had no companion, but his Heavenly Companion. He had no friend with him, but the Friend of Sinners whom he had come to proclaim. In these eleven verses the Spirit of God teaches us six very important lessons. 
The City Of Corinth
Corinth is located in southern Greece about 50 miles from Athens, and about two miles south of the narrow isthmus that forms a land bridge between the main landmass of Greece and the Peloponnesus. The isthmus is less than four miles wide. Corinth controlled the two major harbors and thus command of the trade routes between Asia and Rome. In ancient days small ships were dragged across the isthmus on a paved road; larger ships unloaded their cargo, which was then carried across the isthmus and then reloaded onto other ships."One of the most important factors drawing Paul to Corinth was its strategic location on the narrow isthmus connecting central Greece to the southern land mass of the Peloponnese. Even more important than the land travel north and south, however, was the sea travel cast and west through the Sardonic Gulf and the Gulf of Corinth, lapping the eastern and western shores of the isthmus respectively. The Roman poet Horace wrote in praise of 'twin-sea’s Corinth.' Ship captains plying the northern Mediterranean sea route between Europe and the Aegean Sea much preferred to bring their vessels through the sheltered waters of these two gulfs rather than to add over 200 miles to their sea journey and to risk the more exposed seas off the southern coast of the Peloponnese. Corinth stood, therefore, at a heavily traveled crossroads of the Roman empire. The idea for a canal had emerged as early as the 7th century B.C Alexander the Great, Julius Caesar, and Caligula all considered making a . In 67 A.D., 15 years after Paul came here, Nero came to Corinth to turn over a spiteful of soil in a groundbreaking ceremony for a canal to be dug by Jewish prisoners, but the project was abandoned. French engineers completed a canal in 1881-93.The city flourished from the 8th to the 5th centuries B.C. Because of the leading role it had played against them as a member of the Achaean League, the Roman consul Lucius Mummius burned and destroyed the city in 146 B.C., and left her a heap of ruins. All that remains of the old Greek city is a part of the old marketplace, the seven colums of the temple of Apollo, and a fountain which was preserved by the Romans Julius Caesar rebuilt Corinth around 46-44 B.C. as a Roman colony and renamed it Colonia Laus Julia Corinthiensis, "Corinth the praise of Julius."The majority of the population was Greek, but a large number of Roman military veterans lived there as well, with a sprinkling of Phoenicians and Phrygians. The Roman character of the city is reflected by the many Latin names associated with it in the New Testament: Aquila, Priscilla Crispus, Lucius, Gaius, Tertius, Erastus, Quartus, Fortunatus, Achaicus.Corinth became the capital of the Roman province of Achaia. In Roman Corinth, old temples were restored and enlarged, new shops and markets built, new water supplies developed, and many public buildings added (including three governmental buildings and an amphitheater seating over 14,000). In the 1st century Corinth's public marketplace (agora, forum) was larger than any in Rome. By 50 A.D., when Paul visited Corinth, it was the most beautiful, modern, and industrious city of its size in Greece. Corinth had a Jewish synagogue Crispus, the ruler of the synagogue  was baptized by Paul himself. Apparently Silas and Timothy baptized the other converts at Corinth
I. Geographic Conditions
     The city of Corinth was located just north of Greece on the four-mile-wide isthmus between the Ionian and the Aegean seas. This placed it in the extremely lucrative path of cargo ships trying to avoid the dangerous voyage around Greece. The original city was destroyed by Mummius (a Roman general) in 146 B.C. The city was later rebuilt by Julius Caesar, which greatly contributed to its gaining status as a Roman colony in 46 B.C. Because of their excellent geographic position and their status as a Roman colony, Corinth was acclaimed as the hub of the Roman Empire’s commerce
II. Ethnic Conditions
     Being a trade city, Corinth was a hotbed for almost any nationality. During Paul’s day, the estimated population was about 500,000. The majority of Corinth was made up of Romans, Greeks, and Orientals. There was a fairly large population of Jews there as well. The population varied constantly because of the large  number of people that had mobile occupations. (i.e. sailors, soldiers, fishermen, and businessmen.)
III. Economic Conditions
     The economic conditions of Corinth were extremely good. Not only did the city act as a transport station for imports, but it also manufactured some products of its own, including fine pottery and brass. Corinth was a vast storehouse of wealth and prosperity. This could be seen in the prosperous businesses, beautiful architecture, and the treasures of their temple. Because of its great wealth, it was a place in which the study of the arts and sciences flourished. Irving Jenson, in Jensen's Survey of the New Testament, stated that “there were studios of language and schools of philosophy.” Luxury was the most common goal of all who lived in  Corinth was prosperous enough to be named as one of the three economic centers of Greece by Plutarch, a writer of the second century. The historian  wrote, "Corinth is called 'wealthy' because of its commerce, since it is situated on the Isthmus and is master of two harbors, of which the one leads straight to Asia, and the other to Italy; and it makes easy the exchange of merchandise from both countries that are so far distant from each other."The Corinthian economy was more wide-ranging than that of many other Roman colonies. In addition to agriculture, Corinth was known for manufacturing and trade, especially of bronze, and the Isthmian games. Not surprisingly the city derived income from its control of the isthmus. A charge was imposed for boats or cargo hauled on a platform across the isthmus on the  were a big event. They were held every two years on the isthmus in honor of Greek god Poseidon, god of water and sea, horses and earthquakes. When Paul was in Corinth, however, the games may have been held in the city (the games moved back to the isthmus about 50-60 C.E.). Both men and women competed in these popular pan-Hellenic games. For those more interested in the arts or who wanted a mix of physical and intellectual competition, musical and oratorical contests were held at the same time in a . The Christians of Corinth were economically diverse.  included a cross section of society-- rich people, trades people, slaves, former slaves.... Although some Christians were wealthy, they did not have high status; they were like the "new rich" of our day.
V. Religious Conditions
     Sadly, the most notable thing about Corinth was the massive temple dedicated to Aphrodite, the goddess of love. This temple was the epitome of vile debauchery. The size of the temple was incomparable with anything outside of Rome. It was a place where 1,000+ consecrated “virgins” (prostitutes) made themselves available to anyone willing to walk into the temple. Sex orgies were usual practice, and the most depraved immorality was a common occurrence. However, this was not the only religion active in the city of Corinth. A pantheon of gods were worshipped and a variety of cults were prevalent. Judaism was present, and the Jews there built a synagogue. Upon his arrival in Corinth, the synagogue was the place where Paul spent the majority of his time preaching.(See Acts 18:1-4) When he preached to the Jews that Jesus was the Christ, “they opposed themselves and blasphemed”.(See Acts 18:6) Upon this reaction, Paul turned his ministry to the Gentiles. The local church at Corinth began as a small nucleus of believers, most of whom were Gentiles, though some were Jews. While there, Paul stayed with Aquila and Priscilla, two of the beginning church members. The church began to grow under the leadership of Paul, who was there for a year and six months according to Acts 18:11. After Paul left Corinth, he returned to Antioch to give the report of his missionary journey to the church there. While Paul was in Ephesus, he heard of some of the problems that were occurring in the church. The church at Corinth had not separated entirely from the world, therefore the world began to seep into the church. Quarreling among the membership had begun, and the church was not dealing with the matter of fornication. The members of the church were living the liberal lifestyle that most Christians live today, and Paul rebuked them for it. Paul wrote the book of I Corinthians from Ephesus as a letter of correction to solve these problems. After the letter from Ephesus, Paul visited the church at Corinth for about three months and ministered to them. Paul wrote a final letter to the church at Corinth from Macedonia. II Corinthians was a letter given mainly for instruction in   doctrine and contained practical exhortation to the members of the church. At the end of this letter, Paul told them to prepare for his visit, but we have no record that he was able to visit again. We know very little about the church of Corinth once Paul’s letters ceased, but we do know that the church stayed in existence for a great amount of time. Today, Corinth has been degraded to a minute village with no significance to the world. The great Corinth, home of the mammoth temple to Aphrodite, lies in ruin. Its ruins remain as living proof that the broad path of the world leads to destruction. From luxury to rubble. Such is the case with any nation who denies God.
The Ministry Of Paul At Corinth.
The Ministry paul we can see the Book Of Acts Of Apostle chapter 18 onwards A typical visitor to the ancient city of Corinth would have approached the city along the paved stones of the Lech ion Road. On the right stood the great Temple of Apollo, built in the 6th century BCE; seven of its Doric columns still stand silhouetted against the Aegean sun. Only a few steps from the temple were the sacred springs of the Pierenne, where pilgrims had worshipped for centuries. Towering over the entire metropolis was the Acrocorinth, an immense outcropping that sheltered shrines sacred to the goddesses Aphrodite and Demeter. Sitting astride an isthmus, Corinth served two harbors: Lechaion to the north and Cenchreae to the East. Along the shipping lanes and through the bustling warehouses passed luxury goods -- leather, linen, wine, oils and fine marble -- that appealed to the tastes of the city's wealthy residents. Religious practice followed trade routes. Besides Apollo, Athena, Aphrodite, and Asclepius, the residents of Corinth paid homage to foreign as well as civic deities. It was to this sophisticated metropolis that the apostle Paul brought his message of "Jesus Christ and him crucified." Tradition claims that Paul was a tent maker, and that he first carried his message to other engaged in the same trade, including the couple identified in his letters as Prisca and Aquila.
But Paul's' letters also indicate that he made early converts further up the social scale. Their names, both men and women, are recorded in his correspondence: Chloe, Stephanus, Gaius, Crispus, and Erastus. An inscription from Corinth mentions a city treasurer by that name. Was he a Christian from one of Paul's churches? All that we know for certain is that these early converts were incredibly diverse. They met together as small communities in the larger homes of the wealthier members. These meeting places eventually evolved into "house churches."Once Paul had established a group of these Christian churches, Paul moved on to Ephesus. But internal squabbles threatened to tear his house churches apart. There were conflicts over immoral behavior, spiritual gifts, and dining with pagans. Sometimes Paul tried to mediate these conflicts by sending an emissary; other times, he responded with letters. Two of the letters now contained in the New Testament were addressed to Paul's house churches in Corinth, and express an idea central to his preaching: those who become Christians agree to set aside differences of gender, ethnicity, and class, and join together into one community: For just as the body is one and has many members, and all the members of the body, through many, are one body, so it is with Christ. For in the one Spirit we were all baptized into one body -- Jews or Greeks, slaves or free -- and we were all made to drink of one Spirit.
1. GOD'S SERVANTS ARE NOT HIRELINGS (vv. 1-4). Though trained as a scholar at the feet of Gamaliel, and though he was an apostle of the Lord Jesus Christ, when Paul came to Corinth to preach the gospel he earned his living by making tents. Aquila and Priscilla were Jewish believers who were also tent makers. They received Paul into their home and into their business. Tent making at the time was a common trade. Yet, it was a noble trade. As Matthew Henry wrote, "An honest trade, by which a man may get his bread, is not to be looked upon by any with contempt."Why did Paul work as a tent maker? Many point to Paul as an excuse for being stingy with God's servants, suggesting that those who preach the gospel should not live by the gospel. Such an attitude is contrary to the plain teachings of the New Testament. God has ordained that every man who faithfully labors in the work of the gospel ministry should live by the gospel (I Cor. 9:6-14; Gal. 6:6; I Tim. 5:17). Individual believers, deacons, and local churches should make it their business to see to it that those men who faithfully preach the gospel (pastors, missionaries, evangelists) lack for nothing materially. Those who give themselves to the work of the ministry are worthy of financial support. They should never have to ask for anything. In a local church deacons should make certain that the pastor has no earthly, material concern, so that he may give himself entirely to study, prayer, and preaching (Acts 6:2-4). Paul made tents at Corinth because there was no church established among the Corinthians to maintain him. The churches at Jerusalem and Antioch should have assumed that responsibility, but for some reason did not; and Paul refused to ask for help. Being the servant of God, he would not stoop to begging for the help of men! And rather than give the appearance of greed, the Apostle chose to labor with his hands while he preached the gospel to the unbelieving (II Cor. 11:7-8; II Thess. 3:8-9). However, once they were converted, Paul clearly taught the Corinthian believers to generously support those who preached the gospel (I Cor. 9; II Cor. 8 and 9).Though he labored with his hands through the week, Paul preached the gospel freely to the Jews every Sabbath day. He reasoned with them from the Old Testament Scriptures, showing that Jesus of Nazareth is the Christ (vv. 4-5; Gen. 49:10; Deut. 18:15; Psa. 132:11; Isa. 7:14; 9:6; 53:1-12; Jer. 23:5-6).
Conclusion
Paul had more trouble with the church at Corinth than any other. From Paul's letters to the Corinthians we learn that transformation of life is possible by loving obedience to the gospel of Jesus Christ. We ought not to underestimate what Paul is asking of the Corinthians. He is asking them to make the kind of decision we find so difficult—for or against public lotteries, for or against comprehensive education, decisions which are complicated by prevailing trends and attitudes. He is asking them to make the sort of decision the ancient Israelites had to make when they witnessed the battle between Hananiah and Jeremiah, to decide between two prophets both acting in character and one of whom must be disastrously wrong if only they could see which it was and what a wrong decision might mean. That was the kind of decision which Paul was asking of them. Like those who listened to Jeremiah, those who listened to Paul in Corinth had to take up a challenge to realistic responsibility for one another.
Like those who watched Jeremiah, those who had watched Paul had little to go on except that this man took his suffering for God seriously and responsibly, and had no doubt that this was what faith was about. But there was a further element in the total context in which their decision had to be made. Paul was addressing the community to whom it could be said by way of conclusion: “the grace of the Lord Jesus Christ, and the love of God, and fellowship in the Holy Spirit, be with you all” (13:13).[1]

 Bibliography
 1) Biblical Archaeology Review vol. 14, #3 (1988): 14-27.  Though there is no discussion of Gallio, Conzelmann, Hans. Acts of the Apostles. Herminie. Philadelphia: Fortress, 1987.
2) Deissmann, Adolf. St. Paul: A Study in Social and Religious History, Trans by Lionel R. M. Strachan.  New York: Hodder and Stoughton, 1912. 
3) Luedemann, Gerd. Paul, Apostle to the Gentiles: Studies in Chronology,
4) Trans by E. Stanley  Jones.  Philadelphia: Fortress, 1984.  The title says it.  An extensive work forged on the anvil of  Biblical chronology
5) Murphy-O’Connor, JeromeSt. Paul’s Corinth: Texts and Archaeology, Good News Studies, vol 6.  Wilmington, Delaware: Michael Glazier, 1987. 
6) Jewett, Robert.  A Chronology of Paul’s Life. Philadelphia: Fortress, 1979. 
7) John Hargreaves. A guide to Corinthians, ISPCK Delhi 1993
8) Ralph. P.Marbin. word Biblical Themes. Word publishers Dallas 1971
9) Martin, Ralph P., Word Biblical Commentary, Volume 40: 2 Corinthians, (Dallas, Texas: Word Books, Publisher) 1998.


The History of Satanism



The worship of Satan, or the devil, the god of evil in christianity, during the renaissance, witches, along with heretics, were accused of worshiping the devil. Many confessed to it, probably coerced by torture. In popular lore, witches are still believed to have worshiped the devil. (In modern neo-paganism and witchcraft, or wicca, as it is often called, there is no belief nor worship of the devil.)
Satanism has been far less common throughout history than many would believe. The Inquisitors and witch hunters of earlier centuries tried to persuade the populace that devil worshipers were everywhere and posed a serious threat to their well being. For about 250 years, from the mid-15th century to the early 18th century, the height of the witch hunts, that argument worked. It is possible that some devil worship may have actually existed in those times, as an act of defiance among those who opposed the authority of the christian church.
Satanism as an organized activity did not exist much before the 17th century. As early as the 17th century, however, the catholic church was condemning priests who subverted the magical powers of the holy mass for evil purposes. TheGrimoire of Honorious,a magical textbook first printed in the 17th century (but perhaps older), gave instructions for saying masses to conjour demons. In the 17th century, satanic activities were conducted by christians who indulged in the magical/sexual rites of the black mass, presided over by defrocked or unscrupulous priests. The most notorious of these escapades took place in France during the reign of Louis XIV, engineered by the kings mistress, Madamme de Montespan, and led by an occultist named La Voisin and a 67 year old libertine priest, the Abbé Guiborg.
There is no reliable evidence of satanic activity in the 18th century. In England, the Hellfire club, a society founded by Sir Francis Dashwood (1708-1781), has often been described as satanic, but in actuality it was little more than a club for adolescent-like men to indulge in drinking, sexual play with woman called 'nuns' and outrageous behavior. The Hellfire club, or the 'Medmenham monks' as they called themselves, met regularly between 1750 and 1762 in Dashwood's home, Medmenham Abbey. The members were said to conduct black masses, but it is doubtful that these were serious satanic activities. Similar groups were the brimstone boys and blue blazers of Ireland.
Perhaps the most famous Satanist in the 19th century was the Abbé Boullan of France, who became the head of an offshoot of the church of Carmel and allegedly practiced black magic and infant sacrifice. The church of Carmel was formed by Eugene Vintras, the foreman of a cardboard box factory Tillysur-Seulles. In 1839 Vintras said he received a letter from the archangel Michael, followed by visions, of the archangel, the holy ghost, St.Joseph and the virgin Mary. He was informed that he was the reincarnated prophet Elijah, and he was to found a new religious order and proclaim the coming of the age of the holy ghost. The true king of France, he was told, was one Charles Naundorf.
Vintras went about the countryside preaching this news and acquiring followers, including priests. Masses were celebrated that included visions of empty chalices filled with blood stains on the Eucharist. By 1848 the church of Carmel, as the movement was known, was condemned by the pope. In 1851 Vintras was accused by a former disciple of conducting black masses in the nude, homosexuality and masturbating while praying at the alter.
Shortly before his death in 1875, Vintras befriended Boullan, who formed a splinter group of the church of Carmel upon Vintras death. He ran the group for 18 years, until his death, outwardly maintaining pious practices but secretly conducting satanic rituals.
Boullan seems to have been obsessed with Satanism and evel since the age of 29, when he took a nun named Adele Chevalier as his mistress. Chevalier left her convent, bore two bastard children and founded with Boullan The Society for the Reparation of Souls. Boullan specialized in exorcising demons by unconventional means, such as feeding possessed victims a mixture of human excrement and the Eucharist. He also performed black masses. On January 8, 1860, he had Chevalier reportedly conducted a black mass in which they sacrificed one of their children.
By the time Boullan met Vintras, Boullan was claiming to be the reincarnated St.John the Baptist. He taught his followers sexual techniques and said the original sin of Adam and Eve could be redeemed by sex with incubi and succubi. he and his followers were said to copulate with the spirits of the dead, including Anthony the great.
Boullan's group was infiltrated by two Rosicrucians, Oswald Wirth and Stanislasde Guaita, who wrote an exposé,The Temple of Satan.Boullan and de Guaita supposedly engaged in magical warfare. Boullan and his friend, the novelist J.K. Huysmans, claimed to be attacked by demons. When Boullan collapsed and died of a heart attack on January 3, 1893, Huysmans believed it was due to an evil spell cast by de Guaita, and said so in print. De Guaita challenged him to a duel, but Huysmans declined and apologized.
In his novel,La-bas,Huysmans included a black mass, which he said was based on his observations of one conducted by a satanic group in Paris, operating in the late 19th century. He said the mass was recited backwards, the crucifix was upside down, the Eucharist was defiled and the rite ended in a sexual orgy.
By the early 20th century, Aleister Crowley (known as the black pope) was linked to Satanism. Although he called himself 'the beast', used the words 'life' 'love' and 'light' to describe Satan and once baptized and crucified a toad as Jesus, he was not a Satanist but a magician and occultist.


Modern Satanism
The Largest movement of modern Satanism began in the 1960's in the United States, led by Anton Szandor LaVey, a shrewd, intelligent man with a charismatic persona and an imposing appearance. LaVey founded the church of Satan in San Francisco in 1966, the activities of which became the object of great media attention.
Born April 11, 1930, in Chicago, LaVey claimed an ancestory of Alsatian, Georgian and Romanian blood, including a gypsy grandmother from Transylvania. As a child he studied music and became interested in the occult. He learned to play the piano at age 10, and at 15 became an oboist for the San Francisco Ballet Symphony Orchestra. He dropped out of high school in his junior year and joined the Clyde Beatty Circus as a cage boy. He had a gift for working with the large cats and became assistant trainer. It was in the circus, working with lions, he later said, that he learned about inner power and magic. On the side he investigated haunted houses. At 18, he left the circus and joined a carnival as a magician's assistant and a calliope player. In 1948 he met Marilyn Monroe and played as her accompanist.
He married his first wife, Carole, in 1951; they had one daughter, Karla. He studied criminology at City College in San Francisco, and spent 3 years as a crime photographer with the San Francisco police department. Disgusted with the violence that he had seen, he quit and returned to playing the organ at local night clubs and theatres. He began holding classes on occult subjects. From these classes evolved a magic circle, which met to perform rituals LaVey had devised or re-created from historical sources on the Knights Templar , The Hellfire Club, The Hermetic Order of the Golden Dawn and Aleister Crowley. LaVey apparently enjoyed the theatrics of the rituals; he dressed in a scarlet lined cape and kept skulls and other odd objects about. Magic-circle members included actress Jayne Mansfield and film maker Kenneth Anger.
LaVey divorced Carole in 1960 and married Dianne, a 17 year old who worked as a usherette at his friday night occult sessions. The had a daughter, Zeena. From 1960 to 1966 he developed his elitist satanic philosophy. He viewed the devil as a dark force hidden in nature, ruling earthly affairs. Mans true nature, he claimed , is one of lust, pride, hedonism and willfulness, attributes that enable the advancement of civilization. Flesh should not be denied but celebrated. Individuals who stand in the way of achieving what one wants should be cursed.
On Walpurgisnacht (April 30) in 1966, LaVey shaved his head and announced the founding of the Church of Satan. He shrewdly recognized the shock value of using the termchurchfor worshiping the devil and recognized peoples innate for ritual, ceremony and pageantry. He performed satanic baptisms, weddings and funerals, all of which received widespread media coverage. He used a nude woman (partially covered by a leopard skin) as an alter. His wife, Dianne became high priestess of the Church. He baptized Zeena. Karla began giving lectures on Satanism at universities and colleges.
LaVey preached antiestablishmentarianism, self indulgence and all forms of gratification and vengeance. Enemies were to be hated and smashed. Sex was exalted. He opposed the use of drugs, saying they were escapist and unnecessary to achieving natural highs. He also deplored the use of black magic in criminal activity. He did not include the Black Mass in his rituals because he believed the Black Mass to be out of date.
The Church of Satan organized into grottoes. A reversed pentacle containing a goats head, called the baphomet, was chosen as the symbol. LaVey used Enochian as the magical language for rituals and espoused the Enochian keys used by Crowley.
The Church attracted an international following. Most were middle-class and included occultists, thrill seekers, the curious, racists and political right-wingers. At its peak, it was said to have about 25,000 members (years later, ex-members said the figures were exaggerated). Followers included celebrities, among them Jayne Mansfield, who became an active member.
Mansfield's involvement with LaVey deeply disturbed Sam Brody, Mansfield's attorney and lover. Brody feared word would break out to the press and that she would be damaged by negative publicity. In 1967 Brody attempted to scare off LaVey by threatening to publish stories about him that would label him a fraud. LaVey responded by putting a curse on the lawyer, who suffered a minor car accident shortly thereafter. LaVey also warned Mansfield that she should sever her relationship with Brody.
In June 1967 LaVey reportedly told Mansfield that he had a premonition that Brody would have another car accident, and if Jayne were with him, she might be injured. She dismissed the warning. On June 29 she was riding with Brody in his car when it collided with a truck. Both she and Brody were killed, Mansfield by decapitation.
Film director Roman Polanski hired LaVey for his film version of Ira Levin's Devil-worshipers,Rosemary's baby, released in 1968. LaVey portrayed Satan and advised Polanski on Satanic ritual details.
LaVey turned much of his organizational activities over to others in the church and began writing books.The Satanic Biblewas published in 1969, followed byThe Satanic Ritualsin 1972. A third bookThe Compleat Witch, was published in Europe.
In 1975 the Church suffered a serious loss of members, who left to form a new Satanic organization, The Temple of Set. In the mid-1970's the Church of Satan reorganized as a secret society and dissolved into grottoes. The headquarters remain in San Francisco. LaVey is no longer active, for he passed away a little while ago. Membership began to rise again in the 1980's.
The Temple of Set also is based in San Francisco and had several hundred members as of the mid 1980's. Key founders were Michael A. Aquino, Lilith Sinclair (Aquinos wife) and Betty Ford (not the former first lady, wife of president Gerold Ford). It is an initiatory society devoted to the Egyptian God Set (also known as Seth), whom members do not consider evil but merely the prototype of Satan. According to the temple, Set has, over the millennia, altered human genetics in order to create people of superior intelligence for the next level of evolution. Three major phases have occured: the first in 1904, when Crowley recievedthe book of the law; the second in 1966 when the Church of Satan was formed; and the third in 1975, when the Temple of Set was formed.
In his witings, Aquino has prophesied an apocolypse in which only the 'elect' or members of the Temple of Set, will survive. Aquino, a liutenant colonal in the U.S. army reserves, has an interest in Nazi pagan rituals practised during World War II but says he does not sympathize Nazi polotics.
A number of other Satanic groups formed in the united states in the 1970's were defunct by the 1980's. Nevertheless, Satanic activities remain widespread on both sides of the Atlantic; some experts say they were on the rise as of the 1980's. The extent of Satanism is impossible to gauge, because of the great secrecy of many orgonizations. There is evidence of small 'family traditions' of Satanism, passed down from one generation to another. Some Satanists are associated with Neo-Nazi organizations or sex magic orders. Some Satanic cults are alleged to be involved in drug, prostitution and pornography trade and to have real estate holdings. Members are said to include white-collar professionals. These do not pertain to the modern day Satanists(LaVeyan)
Michelle Remembers(1980), by Michelle Smith and Lawrence Pazder, M.D., recounts the terrors Smith experienced as a child of five in Satanic rituals in Victoria, British Columbia, in 1954-55. She said her mother yielded her to devil worshipers, who used her as a living pointer in rituals. She witnessed the ritual killings of animals and infants and was shut in coffins that were put into graves and into which were thrown dead animals. She also watched the cult members attempt to bring life to a white statue of a man with horns. She said she was tricked into defacating on the cross and was asked to renounce the christian god. Smith descibes instances in which during the rituals, she witnessed the devil emerge from the fire, a man animal with a whipping, snake-like tail that struck her on the neck and seared her flesh. Fire shot from his finger tips and filled his mouth. He had clawlike hands, steaming nostrils and odd toenails. His shape constantly changed, and he appeared to be apart of the fire. Smith was able to purge her memories in psychiatric therapy at age 28.
Perhaps most dangerous of all are small cults whose members call themselves Satanists and practise ritual murder and animal mutilation. Such groups are said to kidnap runaway children and the homeless and use them as sacrificial victims, this is known as devil worship by LaVeyan followers. Ex-Satanic cult members have reported gruesome rituals in which hearts are cut out of living victims. Others report that victims are sexually abused before being killed; then their blood is drunk and their flesh is eaten. Women 'breeders' produce babies for the 'ultimate' and 'ideal' human sacrifice. Former breeders report witnessing their babies being skinned alive, eaten, burned, poured in concrete and cut up and thrown in the ocean. Ritual tools are made from their bones.
In 1985 a ten year old boy in Bakersfield, Califonia, said that he and about two dozen other children were taken to a bad church by some 40 adults, who took off their clothes while chanting prayers to Satan. The children were forced to throw knives at a living baby, which was killed and dissmembered. The children were then forced to drink its blood. Then the boy said that the adults molested the children. Similar cases were reported throughout California, but the authorities found little evidence to support the claims. In 1987 a report issued by the Alberta Royal Canadian Mounted Police suggested that Satanism might be related to unsolved cases of missing children. Satanists where also believed to be responsable for some grave desecrations and robbings.
Satanism has been linked to certain oppresive heavy matal rock bands and teenage suicides and murders. Some troubled teens apparently turn to Satanism when they feel powerless and abandoned by thier families, the world and the christian god. They join cults that encourage, or require, them to carry out acts of violence to prove thier homage to Satan. Drug abuse is common. The ritual violence gives them a sence of power.
Author Maury Terry, in the Ultimate Evil (1987), asserts that David Berkowitz, the convicted 'Son of Sam' killer who terrorized New York neighborhoodsin the late 1970's, was a member of a Satanic cult that operates in Westchester County and planned the Son of Sam murders. Terry states the cult is linked to a network of cults across the country, with a primary headquarters near Los Angeles, and that Charles Manson may have been involved with it. The cult is reportedly an offshoot of a Satanic group in England.
LaVeyan Satanists, Neo-pagan Witches and neo-pagans are wrongly blamed for devil worship activities. Several organizations carry on public relations and education programs for the media and members of the law-enforcement community to counteract such accusations
Satanic religious organizations, such as the Church of Satan and Temple of Set, DO NOT condone the violent blood sacfifices of the cults and are not associated with them in any way. According to Aquino, the Temple of Set emphasizes 'rational self interest' and taking responsibility for one's own intellectual and ethical decisions.



The rise of Europe and the new Holy Roman Empire



The book of Daniel gives the details on the four world kingdoms of the Gentiles from the time of Daniel until the time that God sets up His kingdom on earth. The four kingdoms are:
· Babylonian empire under Nebuchadnezzar
· The Medo-Persian empire
· Macedonian empire under Alexander The Great
· The Roman Empire
The history of the world has taken place exactly as was told in the book of Daniel. A study of Daniel is essential to understand the world end time scenario. There are many good books written on the prophecies in Daniel e.g.'Handwriting on the Wall', by David Jeremiah or 'The End of the Days', by Bloomfield,so I won't get into much detail and attempt to rewrite these books here. The first three kingdoms listed above were each defeated by its successor. The Roman empire was the last and terrible beast in Daniel's vision but it was never defeated and its wreckage remains at that same location.
There have been several unsuccessful attempts to reform this empire with the last (until today's European Union) being the unsuccessful attempt under the reign of Hitler. A study of Daniel makes it clear to the astute that there will be a future revival of this Roman empire in the area of Europe and some of the Middle East. This revived Roman empire is portrayed in Daniel as the ten toes on the great image that was in Nebuchadnezzar's vision.
The Rise of Europe and the new Roman Empire in this generation
Many, even in the church, have said it is impossible to ever unite Europe and they have mocked those who said that this prophetic scenario should be taken literally. However, in spite of those who insist on allegorizing prophecy we see a super state called the European Union forming in Europe to set the stage for the fulfillment of Old Testament and Revelation prophecies.
At the exact same timeIsraelhas become a nation again to fulfill her end time prophetic role and many say this is meaningless as well. The blinded in Christianity and the world also see no significance to the creation of the UN, the rise ofIslamand their own membership in the World Council of Churches. Nevertheless all these entities were born during this same period to fulfill their unique end time biblical role.
The socialist elite of Europe have made plans to have a united Europe under a centralized government. They already have implemented a common European military and currency. They may soon have central government power without sufficient checks and balances to keep it democratic. The number of nations that belong to the European Union are now 27 nations and others want to be admitted.
The EU is now the largest economy in the world and the most powerful political entity on earth. When things fall apart, as it will with 27 or more separate nations uniting on the whim of socialist or 'third way' idealism, be sure a strong man will come to power to enforce the central government decrees. When this happens democracy will be nothing but an illusion in Europe. There will be no easy exit from the European Union once a state becomes a member. Also, the rising Muslim populations make a backlash by the natives and civl war certain within a decade. That alone will result in a police state.
The new Holy Roman Empire
The ground work for the new Holy Roman Empire is being put in place by political and religious figures but I believe there will be much difficulty in keeping it all together until a demonically inspired man appears on the scene with solutions to the inevitable problems. I believe it will not be called a Holy Roman Empire until after Europe has a war against the forces of fundamental Islam and what will be perceived as a divine intervention.
The final form of the revived Roman Empire may take place after the time of the disappearance of a large number of evangelical Christians (in the rapture) and the intervention of Jehovah for Israel against the Northern invasion (described in Ezekiel).Russiawill side with the Moslem nations mentioned in Ezekiel and attempt to invade the land of Israel. The intervention of God against the Northern invaders will be a witness to the whole world that the Jewish God is the God of heaven.
This great religious awakening will be the foundation for a universal world church but she will be a harlot because she will commit fornication with demonic religions for the sake of religious unity. With the help of this 'world church' a satanic man will take the remains of the basic structure of the European Union and reform it into the new Holy Roman Empire.This empire will be dominated by 10 nation states or more likely the new Roman Empire will be divided into ten regional zones. Later the world may also be divided into 10 regional zones (the Club of Rome think tank has presented just such a plan for the world). This power structure will evolve into a world government and it will be integrated with the emerging world church that will be head quartered at the Vatican in Rome.A prophetic picture of this merger is given in the book of Revelation where theWoman(the harlot world church) rides the Beast (the revived Roman empire).
The new Roman Empire and the leader that will arise will confirm and enforce a seven-year peace covenant with Israel and her now Moslem neighbors. In the middle of this seven-year period the man of sin (the Beast/Antichrist) will enter the rebuilt third Jewish temple, claim to be God and break the covenant with Israel. A false prophet will then appear with great signs and wonders and deception. His deceptive lies will give worldwide power to this man known as the Beast Antichrist in Bible prophecy. This man of sin is likely at some point to move the world government headquarters from Rome to Babylon and thus fulfill the remaining prophecies in scripture about the city ofBabylon.
The Beast Antichrist and his false prophet will at that time claim that Jesus/Jehovah is a lesser deity and he will spearhead a worldwide counter revolution against the harlot world church. He will hate her because even in her harlotry she will refuse to worship the man of sin as God, and many in the end will not reject Jesus Christ as the only begotten Son of God. This will begin the time of persecution spoken of in Revelation and Daniel for all followers of Jesus/Jehovah who dwell on the earth. In this time of their fiery trial many will turn from their harlotry and find salvation in Jesus.
Those who will not receive the truth to besavedwill believe the lie and will follow the man of sin to war against Jerusalem and Jesus when He returns. Because they loved a lie and would not receive God's mercy in Jesus they will receive His wrath at His coming.
Signs of the time
The stage is being set for the new Holy Roman Empire with the modern day rise of the European Union:
· The Euro is now the official European currency and it will be primarily an electronic currency where the privilege to buy or sell will be granted by the state. It is likely that the Euro will soon replace the U.S. dollar as the primary world currency.
· The European Union has now been accepted by all 27 nations and it will appoint its first permanent national leaders in late 2009.
· Computer systems in Brussels have the capability to manage all the world's finances and government complexes have been built in Europe to house a large central government.
· North African states and Middle East states may soon join with the EU and expand its borders to the full extent of the old Roman Empire.
The European super state certainly is evolving in this generation and it is very likely that this same generation will see the prophecies of Daniel and Revelation fulfilled with this European Beast rising out of the sea (Gentiles).

What is Old Testament theology?"




Answer: 
Old Testament theology is what God has revealed about Himself in the Old Testament. The system of Old Testament theology takes the various truths that the Old Testament books teach us about God and presents them in an organized fashion. God's revelation of Himself begins: "In the beginning God created the heavens and the earth." That is a presupposition that all believers accept by faith and is based on the study of God throughout all the Scripture from Genesis to Revelation. Since the Bible is true in all of its aspects, then all of it, as it comes from God, is true and eternal. It never passes away, nor will it ever deny itself in any of its parts.

God said, "My Word is true...it is eternal...it will never pass away." God Himself is true: Jesus said, "For I am the Way, the Truth, and the Life" states, "In the beginning was the Word, and the Word was with God, and the Word was God; the same was in the beginning with God." Paul wrote in , "All Scripture is given by inspiration of God (God-breathed states, "But men spoke from God as they were carried along by the Holy Spirit."

Since God revealed Himself, His character, His attributes, etc., then a theological study is made of the Old Testament, and it is discovered that the Old Testament (Old Covenant) gives us an application of theology to a relationship that God established with a created people, the Jews. We must relate the word theology to the word testament or covenant. All through this Old Testament there is a progressive revelation of God to his people in order that they might learn who He is, what He is, and what He was doing in the world, especially with them. The application of the word testament carries one beyond the simple fact of books or writings to their main theme. Into the very heart of the Old Testament is woven the idea of a covenant between God and man, first made with Adam, then with Noah, also with Abraham, with the nation of Israel, and with David. The Scripture refers again and again through the history, the psalms and proverbs and prophecy, to this covenant into which God entered with His chosen people. In Jeremiah, prophecy reaches its height in the sublime prediction of the New Covenant, a prediction declared by the writer of the letter to the Hebrews to be fulfilled in Jesus Christ.

ശവശരീരങ്ങള്‍ക്ക് കാവലിരുന്ന ''രിസ്പാ''


ലിസ്സിയമ്മ മാത്യൂസ്, 
മുളക്കുഴ
തിരുവചനത്തില്‍ സ്ത്രീയുടെ സ്ഥാനം സമാദരണീയമാണ്.  അധികം ശ്രദ്ധിക്കപ്പെടാത്ത അനേക സ്ത്രീ രത്‌നങ്ങള്‍ വേദത്തിലുണ്ട്. അങ്ങനെയുള്ളവരില്‍ ഒരുവളായിരുന്നു ശൗലിന്റെ വെപ്പാട്ടിയായിരുന്നു രിസ്പ (2ശമു 3:7). അവര്‍ അവന് അര്‍മ്മോനിയെയും മെഫീബോശെത്തിനെയും പ്രസവിച്ചു.
യോശുവയുടെ നേതൃത്വത്തില്‍ യിസ്രയേല്‍മക്കള്‍ യെരിഹോവിനോടും ഹായിയോടും ചെയ്തതൊക്കെയും ഗിബയോന്യര്‍ കേട്ടപ്പോള്‍ അവര്‍ പരിഭ്രമിച്ച് ഉപായം പ്രയോഗിച്ച് യിസ്രയേലുമായി ഉടമ്പടി ചെയ്തു. യോശുവയും പ്രഭുക്കന്മാരും അവരെ നശിപ്പിക്കുകയില്ലെന്ന് യിസ്രയേലിന്റെ ദൈവമായ യഹോവയെ കൊണ്ട് അവരോടു സത്യം ചെയ്തതിനാല്‍ അവര്‍ വാക്കു പാലിച്ചു. എന്നാല്‍, ശൗലിന്റെ ഭരണകാലത്ത് അവന്‍ ഈ ഉടമ്പടി ലംഘിച്ച് ഗിബയോന്യരെ കൊന്നു.
ശൗലിന്റെ കാലശേഷം ദാവീദ് രാജാവായി. മൂന്നുസംവത്സരം ദേശത്ത് തുടരെത്തുടരെ ക്ഷാമം ഉണ്ടായി.  ദാവീദ് ദൈവത്തോട് അരുളപ്പാട് ചോദിച്ചു. യഹോവയുടെ നാമത്തില്‍ ചെയ്ത ഉടമ്പടി ലംഘിച്ചു ഗിബയോന്യരെ ശൗല്‍ കൊന്നതിന്റെ ശിക്ഷയാണ് ക്ഷാമകാരണം എന്ന് യഹോവ അരുളിചെയ്തു. പരിഹരാര്‍ത്ഥം എന്താണു ചെയ്യേണ്ടതെന്ന് ദാവീദ് ഗിബയോന്യരുമായി കൂടി ആലോചിച്ചു. ശൗലിനോടും അവന്റെ ഗൃഹത്തോടും പ്രതികാരം ചെയ്യുവാന്‍ അവന്റെ മക്കളില്‍ ഏഴുപേരെ അവന്‍ ആവശ്യപ്പെട്ടു. അങ്ങനെ രിസ്പയുടെ രണ്ടു പുത്രന്മാരെയും ശൗലിന്റെ മകള്‍ മേരബ് അഭ്രിയേലിനു പ്രസവിച്ച, മക്കളില്ലാതിരുന്ന മീഖള്‍ വളര്‍ത്തിയ അഞ്ചു പുത്രന്മാരെയും രാജാവ് ഗിബയോന്യര്‍ക്ക് ഏല്‍പ്പിച്ചുകൊടുത്തു. ശൗലിനോടും അവന്റെ ഗൃഹത്തോടും പ്രതികാരം ചെയ്യുന്നതിനും ദേശത്തു നിന്ന് ക്ഷാമം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും നിരപരാധികളായ ഏഴുപേര്‍ കൊല്ലപ്പെട്ടു.
കൊയ്ത്തുകാലത്തിന്റെ ആരംഭത്തിലാണ് അവരെ കൊന്നത്. അന്യായമായി കൊല്ലപ്പെട്ടവര്‍ക്ക് ന്യായവും യോഗ്യവുമായ ശവസംസ്‌ക്കാരം അവള്‍ ആഗ്രഹിച്ചു. പകല്‍ ആകാശത്തിലെ പക്ഷികളോ രാത്രി കാട്ടുമൃഗങ്ങളോ തൊടുവാന്‍ സമ്മതിയ്ക്കാതെ ഏഴു ശവശരീരങ്ങള്‍ക്ക് കാവല്‍ നില്‍ക്കുകയാണ് രിസ്പാ. കാരണം അവളുടെ ഉള്ളില്‍ ന്യായപ്രമാണസത്യങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ടെങ്കില്‍ അവനെകൊന്ന് ഒരു മരത്തില്‍ തൂക്കിയാല്‍ അവന്റെ ശവം മരത്തില്‍ രാത്രി മുഴുവനും ഇരിക്കരുത്, തൂങ്ങിമരിച്ചവര്‍ ദൈവസന്നിധിയില്‍ ശാപഗ്രസ്ഥന്‍ ആകുന്നു. (ആവ. 21:22). സന്ധ്യയ്ക്കു മുമ്പേ ശവശരീരം മരത്തില്‍ നിന്ന് ഇറക്കേണം എന്നുള്ള പ്രമാണം രിസ്പയുടെ ഉള്ളില്‍ ഉണ്ടായിരുന്നു. നമ്മുടെ കര്‍ത്താവിന്റെ ശരീരവും സന്ധ്യയ്ക്കുമുമ്പേ അന്ന് അരിമഥ്യയിലെ യോസഫ് എന്ന രഹസ്യശിഷ്യന്‍ ക്രൂശില്‍ നിന്നും ഇറക്കി പീലാത്തോസിന്റെ പക്കല്‍ നിന്നും ഏറ്റുവാങ്ങി, ശരീരം നിര്‍മ്മല ശീലയില്‍ പൊതിഞ്ഞു പാറയില്‍ വെട്ടിയിരുന്ന തന്റെ പുതിയ കല്ലറയില്‍ വച്ചു.
അവള്‍ ഒറ്റയ്ക്ക് മരത്തില്‍ കയറി ഏഴു ശരീരങ്ങളും സന്ധ്യയ്ക്കു മുമ്പേ മരത്തില്‍ നിന്നും ഇറക്കി ചാക്കുശീല എടുത്ത് പാറമേല്‍ വിരിച്ച് അതില്‍ കിടത്തി. യവക്കൊയ്ത്തിന്റെ ആരംഭത്തിലായിരുന്നു ഈ സംഭവം. യവക്കൊയ്ത്തിന്റെ അവസാന ദിവസങ്ങളില്‍ ഒരു മഴയുടെ മുഴക്കം ഉണ്ടാകും എന്ന മുന്നറിവ് രിസ്പയ്ക്കുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ ജഡം മണ്ണില്‍ അലിയും, അസ്ഥികളെ എടുത്ത് പിതാക്കന്മാരുടെ കല്ലറയില്‍ കുഴിച്ചുമൂടാം. ഇതായിരുന്നു അവളുടെ പ്രത്യാശ.
ഭക്തന്റെ ഭാവി പ്രത്യാശ എന്നത് കര്‍ത്താവിന്റെ പുനരാഗമനമാണ്. അന്ന് മരിച്ച വിശുദ്ധന്മാര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ജീവനോടെ ശേഷിക്കുന്നവര്‍ രൂപാന്തരം പ്രാപിക്കുകയും ചെയ്യും. കൃപയുഗത്തിന്റെ ആരംഭത്തില്‍ പത്രൊസിന്റെ പ്രസംഗത്തില്‍ മൂവായിരം പേര്‍ രക്ഷിക്കപ്പെട്ട് സഭയോടു ചേര്‍ന്നു. അന്ന് യവക്കൊയ്ത്തിന് ആരംഭം കുറിച്ചു. യവക്കൊയ്ത്തിന്റെ അവസാന കാലഘട്ടത്തില്‍ എത്തിയിരിക്കുന്ന നാം സന്ധ്യയ്ക്കു മുമ്പേ കൊയ്ത്തിനായി ഇറങ്ങണം.
ആകാശത്തിലെ പക്ഷികള്‍ ദുരാത്മാവിനെ കുറിക്കുന്നു. അബ്രഹാമിന്റെ യാഗം ശരിയാകാതെ വന്നപ്പോള്‍ യാഗവസ്തുവിന്മേല്‍ ആകാശത്തുനിന്നും റാഞ്ചന്‍ പക്ഷികള്‍ ഇറങ്ങിവന്നതുപോലെ (ഉല്പത്തി. 15:11) പരിശുദ്ധത്മാവിന് നമ്മെ വിധേയപ്പെടുത്തിയില്ല എങ്കില്‍ നമ്മില്‍ വ്യാപരിക്കുന്നത് ദുരാത്മാവാണ്. പക്ഷി വ്യക്തിയുടെ ജീവിതത്തെ കൊത്തിതിന്നും. അങ്ങനെ സംഭവിക്കാതെയിരിക്കണമെങ്കില്‍ രിസ്പയെപ്പോലെ നാം കാവല്‍ നില്‍ക്കണം. കാട്ടുമൃഗങ്ങള്‍ രാഷ്ട്രശക്തികളെ സൂചിപ്പിക്കുന്നു. വെളിപ്പാട്. 11:7-ല്‍ ആഴത്തില്‍ നിന്നും കയറി വരുന്ന മൃഗത്തെ രാഷ്ട്രശക്തികളോട് ഉപമിച്ചിരിക്കുന്നു. സുവിശേഷത്തിന്റെ വ്യാപ്തിക്കെതിരായി രാഷ്ട്ര ശക്തികള്‍ എഴുന്നേല്‍ക്കും. രാഷ്ട്രീയ 
ശക്തികളോ ദുരാത്മാക്കളോ 
സ്വാധീനിക്കുവാന്‍ സമ്മതിക്കാതെ നാം ആത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥനയില്‍ ജാഗരിക്കുന്നവരും കാവല്‍ നില്‍ക്കുന്നവരുമായിത്തീരേണം. ''ഞാന്‍ മൂന്നു സംവല്‍സരം രാപ്പകല്‍ ഇടവിടാതെ കണ്ണുനീര്‍ വാര്‍ത്തു കൊണ്ട് ഓരോരുത്തന് ബുദ്ധി പറഞ്ഞ് തന്നത് ഓര്‍ത്തു കൊള്‍വീന്‍ (അ: പ്ര 20:31) എന്ന് പൌലോസ് ഓര്‍മ്മിപ്പിക്കുന്നു. സുവിശേഷം അറിയിക്കുക മാത്രമല്ല ദീര്‍ഘക്ഷമയോടെ ആത്മാക്കള്‍ക്കുവേണ്ടി രാപ്പകല്‍ കരയേണ്ടതും 
ആവശ്യമാണ്.
അഞ്ചുമക്കളുടെ അമ്മയ്ക്ക് ആത്മഭാരമില്ല. അംഗസംഖ്യ കൂടുതല്‍ ഉണ്ടെങ്കിലും ജീവപുസ്തകത്തില്‍ പേരെഴുതിക്കാണപ്പെടുവാന്‍ തക്കവണ്ണം അവള്‍ ജാഗരിക്കുന്നില്ല. നാമധേയ ക്രൈസ്തവ സഭയ്ക്കു  നിദാനമാണ് അവള്‍. അംഗസംഖ്യകുറവെങ്കിലും വേര്‍പെട്ട് വചനപ്രകാരം ആരാധിക്കുന്ന ക്രിസ്തുവിന്റെ സഭയ്ക്ക് നിഴലാണ് രിസ്പാ. കാരണം, അവള്‍ നൊന്തു പ്രസവിച്ച മക്കള്‍ക്കുവേണ്ടി മാത്രമല്ല മറ്റേ അമ്മയുടെ മക്കള്‍ക്കുവേണ്ടിയും കാവല്‍ നില്‍ക്കുകയാണ്. ത്യാഗപൂര്‍ണ്ണയായ രിസ്പാ ആത്മഭാരമുള്ള സുവിശേഷകര്‍ക്ക് തുല്യയാണ്.
വിശ്വപ്രസിദ്ധ ചിത്രകാരന്മാര്‍ രിസ്പയുടെ ദുരിതാനുഭവം ക്യാന്‍വാസില്‍ ഹൃദയസ്പര്‍ശിയായി ചിത്രീകരിച്ചിട്ടുണ്ട്. വിശ്വസാഹിത്യത്തില്‍ മാത്യസ്‌നേഹത്തെ പ്രതിഫലിപ്പിക്കുന്ന അതുല്യമായ ഒരു ഉപാഖ്യാനമാണ് രിസ്പയുടെ കഥ. പകലിലെ കഴുകന്മാരോടും രാത്രിയിലെ വന്യമൃഗങ്ങളോടും പടവെട്ടി തന്റെ പ്രിയപ്പെട്ടവരുടെ ശവശരീരങ്ങള്‍ അവള്‍ സൂക്ഷിച്ചു.
ശൗലിന്റെ ഗൃഹത്തോടുള്ള യഹോവയുടെ ന്യായവിധിയുടെ കാലം അവസാനിച്ചു എന്നതിന്റെ അടയാളമായി ദേശത്തു മഴ പെയ്തു. ക്ഷാമത്താല്‍ വരണ്ട നിലം ചൈതന്യം പ്രാപിച്ചു. രിസ്പയുടെ കഷ്ടതയും അവസാനിച്ചു. പരിശുദ്ധാത്മാവിന്റെ മഴ ഒരുവന്റെ മേല്‍ പെയ്തുകഴിയുമ്പോള്‍ അവന്റെ കഷ്ടതകള്‍ക്കും അറുതിയുണ്ടാകും. രിസ്പ ചെയ്തത് ദാവീദ് കേട്ടിട്ട് അസ്ഥികളെ പിതാക്കന്മാരുടെ കല്ലറയില്‍ കുഴിച്ചിടുവാന്‍ അനുമതി നല്‍കി (2 ശമുവേല്‍ 21:12)
ഗില്‍ബോവ പര്‍വ്വതത്തില്‍ വച്ച് ഫെലിസ്ത്യന്‍ ശൗലിനെയും മകന്‍ യോനാഥാനെയും കൊന്നപ്പോള്‍ ഗിലെയാഗിലെ യബേശ് നിവാസികള്‍ അവിടെനിന്നും മോഷ്ടിച്ചു കൊണ്ടു പോയിരുന്നു. അസ്ഥികള്‍ ദാവീദ് അവിടെനിന്നും വരുത്തി തുക്കിക്കൊന്ന ഏഴുപേരുടെ അസ്ഥികളും ശേഖരിച്ച് ബെന്യാമീന്‍ദേശത്ത് സേലയില്‍ ശൗലിന്റെ അപ്പനായ കീശിന്റെ കുടുംബകല്ലറയില്‍ സംസ്‌ക്കരിച്ചു. അങ്ങനെ രിസ്പയുടെ അനേക മാസക്കാലത്തെ ദൃഢചിത്തതയുടെയും അതുല്യമാതൃസ്‌നേഹത്തിന്റെയും ഫലമായി അവളുടെ പ്രിയപ്പെട്ടവരുടെ അസ്ഥികള്‍ രാജയോഗ്യമായ രീതിയില്‍ സംസ്‌ക്കരിയ്ക്കപ്പെട്ടു.
നാം ആത്മാക്കളുടെ വിടുതലിനുവേണ്ടി അദ്ധ്വാനിക്കുന്നത്, ഉപവസിക്കുന്നത്, പ്രാര്‍ത്ഥിയ്ക്കുന്നത് നല്ല ദാവീദായ കര്‍ത്താവ് കേട്ടിട്ട് നമ്മെ കൈ കൊള്ളണം. 
ദാവീദ് വര്‍ത്തമാനം കേട്ടിട്ട് മരിച്ചവരുടെ അസ്ഥികളെ അവരുടെ പിതാക്കന്മാരുടെ കല്ലറയില്‍ ചേര്‍ത്തു. നാം കണ്ണുനീരോട്, ത്യാഗത്തോടെ, സമര്‍പ്പണത്തോടെ നേടിയ ആത്മാക്കളെ കര്‍ത്താവ് തന്റെ വരവിങ്കല്‍ ചേര്‍ത്തുകൊള്ളും.
രിസ്പയുടെ മക്കളോ മീഖളിന്റെ മക്കളോ ചെയ്ത പാപം നിമിത്തമല്ല അവര്‍ കൊല്ലപ്പെട്ടത്. ആദിമനുഷ്യനായ ആദാം പാപം ചെയ്തതു നിമിത്തം നാം ശാപഗ്രസ്തരായി. ശാപഗ്രസ്ഥരെ വിടുവിക്കുവാന്‍ സുവിശേഷം അറിയിയ്ക്കണം. അതിന് രിസ്പയെപ്പോലെ ത്യാഗവും സമര്‍പ്പണവും ആവശ്യമാണ്.
യേശുപറഞ്ഞു ''എന്നെ അയച്ചവന്റെ പ്രവര്‍ത്തി പകല്‍ ഉള്ളേടത്തോളം നാം ചെയ്യേണ്ടതാകുന്നു; ആര്‍ക്കും പ്രവര്‍ത്തിച്ചു കൂടാത്ത രാത്രി വരുന്നു'' യോഹന്നാന്‍ 9:4. ദേശത്തിന്റെ, 
സഭയുടെ, കുടുംബത്തിലെ ആത്മാക്കളുടെ കാവല്‍ക്കാരായി ദൈവം നമ്മെ ആക്കി വച്ചിരിക്കുന്നു. 
കാവല്‍ക്കാര രാത്രി എന്തായി എന്ന് ദൈവം നമ്മോടു ചോദിക്കുമ്പോള്‍ ധൈര്യത്തോടെ ഉത്തരം പറയുവാന്‍ നമുക്കു കഴിയുമോ?

അംഗീകാരത്തിന്റെ അനിവാര്യത



റെണാള്‍ഡ് കെ. സണ്ണി
ചെമ്പും തുരുത്തി
പ്രവര്‍ത്തിക്കുന്നവന്റെതാണ് ലോകം. പ്രവര്‍ത്തിക്കുവാന്‍ തുനിയുന്നതിനു മുമ്പ് ഒരാള്‍; താന്‍ ആയിരിക്കുന്നതുപോലെ, തന്നെ കണ്ടെത്തണം, സ്വീകരിക്കണം. എന്നിട്ട് ഭേദഗതികള്‍ വരുത്തണം. ആരുംകഴിവുറ്റവരല്ല; ആരും സമ്പൂര്‍ണ്ണരുമല്ല. സാഹചര്യങ്ങളും അറിവും പ്രതിഭയുമാണ് സാമാന്യമനുഷ്യനെ, നന്മയിലേക്കോ തിന്മയിലേക്കോ തിരിക്കുന്നത്.
മനുഷ്യപ്രവര്‍ത്തനങ്ങള്‍ ഒരോന്നും അവനവനില്‍ നിന്ന് ജന്മമെടുക്കുന്നതുപോലെതന്നെ, അവ അവനുവേണ്ടി നിലകൊള്ളുകയും ചെയ്യും. നമ്മുടെ അധ്വാനങ്ങളെല്ലാം വസ്തുക്കള്‍ക്കും സമൂഹത്തിനും, നവരൂപം കൊടുക്കുക, മാത്രമല്ല, അതോടൊപ്പം സ്വന്തം വ്യക്തിത്വ വികസനം സാധിച്ചെടുക്കുന്നുണ്ട്. പ്രയത്‌നശാലികള്‍, അറിവ് സമ്പാദിക്കുന്നു. അറിവ് ശക്തി പകര്‍ന്നുകൊടുക്കുന്നു. ആ ശക്തിയുപയോഗിച്ച് അവന്‍ സ്വയമേ വളരുന്നു.
സ്വയം കണ്ടെത്തുക(self-discovery) ആദ്യം. കഴിവുകളും പരിമിതികളും അപ്പോള്‍ മനസ്സിലാകും. കഴിവുകളെ സ്വയം വളര്‍ത്തി വികസിപ്പിച്ച്(self-development) പരിമിതികളെ പരിഹരിച്ച് ശേഷിമാനാക്കണം. ചെല്ലൂന്നിടത്തെല്ലാം ചലനം സൃഷ്ടിക്കുവാനും ചൈതന്യം വിതറുവാനും ഇത്തരക്കാര്‍ക്ക് കഴിയും. അങ്ങനെ ചുറ്റും ചൂടും വെളിച്ചവും മാധുര്യവും പൊഴിക്കുവാന്‍ സാധിക്കുകയും ചെയ്യും. രസപ്രദവും ഗുണപ്രദവും ഫലപ്രദവും പ്രകാശപൂര്‍ണവും പ്രയോജനപ്രദവുമായ ജീവിതം നയിക്കുവാന്‍ ഇത്തരക്കാര്‍ക്ക്- വ്യക്തിപ്രഭാവമുള്ളവര്‍ക്ക്-അനായാസമായി കഴിയും.
ആത്മവൈശിഷ്ട്യവികസനത്തിന് ആധുനികങ്ങളായ പല ഉപാധികളുമുണ്ട്. ആളിന്റെ പഠിപ്പ്, പാരമ്പര്യം, ആരോഗ്യം, ഭക്ഷണം, സാഹചര്യം, ജോലി എന്നിവകളുടെ വെളിച്ചത്തില്‍ ഓരോരുത്തരും ഓരോരോമാര്‍ഗങ്ങള്‍ അവലംബിക്കേണ്ടിവരും കൗണ്‍സിലിംഗില്‍ പ്രാമുഖ്യമുള്ള ഒരാളുടെ സഹായം തേടണം
നമുക്ക് പലതരത്തിലുള്ള താല്പര്യങ്ങളും അഭിരുചികളുമൂണ്ട്. ലക്ഷ്യം തിട്ടപ്പെടുത്തി ആവശ്യമായവയെ മാത്രം തെരഞ്ഞെടുത്ത് ബോധപൂര്‍വം വികസിപ്പിച്ചാലേ നമുക്ക്, നമ്മുടെ മേഖലയില്‍ വെട്ടിത്തിളങ്ങുവാന്‍ കഴിയൂ.
കഴിവുകള്‍ക്കനുസരിച്ചേ ബാധ്യതകള്‍ ഏറ്റെടുക്കാവൂ, കടമകള്‍ കണ്ടെത്താവു, കര്‍ത്തവ്യങ്ങള്‍ ക്രമീകരിക്കാവൂ, സാധ്യമായതേ ചെയ്യുവാന്‍ ശ്രമിക്കാവു; ക്രിയാത്മകമായി പ്രവര്‍ത്തിക്കണം, എപ്പോഴും.
എല്ലാവര്‍ക്കും സഹജീവികളുടെ സ്‌നേഹം വേണം, അംഗീകാരം വേണം; അംഗീകാരം കിട്ടുമ്പോള്‍, തലോടല്‍ ലഭിക്കുമ്പോള്‍, അഭിനന്ദനം  കിട്ടുമ്പോള്‍, പ്രശംസ കേള്‍ക്കുമ്പോള്‍, പദവികള്‍ ലഭിക്കുമ്പോള്‍, മനുഷ്യന്‍ അഭിമാനപുളകിതനാകും. ആര്‍ക്കും വേണം, സ്‌നേഹവും അഗീകാരവും അനുകമ്പയും പ്രോത്സാഹനവും.
സ്‌നേഹപ്രകൃതമുള്ളവന് പ്രസന്നവദനും പ്രത്യാശാനിര്‍ഭരനും ആകുവാന്‍ കഴിയും.
സ്ഥാനമാനങ്ങള്‍ നേടിയെടുക്കുവാന്‍  എല്ലാവര്‍ക്കും കൊതിയുണ്ട്. സ്ഥാനത്തിരിക്കുമ്പോള്‍ ആദരിക്കപ്പെടുവാന്‍ എല്ലാവരും ആഗ്രഹിക്കുന്നു.
അപ്പംപോലെ ആവശ്യമാണ് മനുഷ്യന് അംഗികാരം; മനുഷ്യന് മറ്റൊരു വ്യക്തിയുടെ സാമീപ്യവും അനിവാര്യമാണ്. ഏകാന്തത മനുഷ്യനെ ഭ്രാന്തനാക്കും.
തലോടാതിരുന്നാല്‍ തളര്‍ന്നുപോകും മനുഷ്യന്‍. തലോടാതിരുന്നാല്‍ നട്ടെല്ലൂം തളര്‍ന്നുപോകും.
സ്‌നേഹവും വാത്സല്യവും, സ്പര്‍ശനം വഴി പകരാം. ശിശുവിന് ലാളന ; ബാലന് അഭിനന്ദനം, യുവാവിന് അംഗികാരം പ്രായമായവര്‍ക്ക് പദവികള്‍, സ്ഥാനമാനങ്ങള്‍, അനുമോദനങ്ങള്‍, അവാര്‍ഡുകള്‍ എന്നിവയൊക്കയാവും വേണ്ടത്.
പ്രവാചകന്മാര്‍, ബുദ്ധിജീവികള്‍, സാഹിത്യകാരന്മാര്‍, ശാസ്ത്രകാരന്മാര്‍ മുതലായവര്‍ക്ക് വര്‍ത്തമാനകാലത്ത് അംഗികാരം കിട്ടുവാന്‍ പ്രയാസമാവും, മരണാന്തരം അവര്‍ക്ക് അംഗികാരം കലവറയില്ലാതെ ലഭിക്കുകയും ചെയ്യും.
അംഗികാരവും ആദരവും വ്യക്തിയെ സംബന്ധിച്ചിടത്തോളം പുറത്തേക്കുള്ള വഴി തുറന്നുലഭിക്കലാണ്. തനിക്കു തുറന്നുകിട്ടുന്ന വഴിയിലൂടെ നിര്‍ബാധം സഞ്ചരിക്കുന്ന മനുഷ്യന്‍ ക്രമേണ ഇതരരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നു. പരസ്പരം അറിയുവാനും സഹിച്ചുമുന്നേറാനും ഈ സമ്പര്‍ക്കം അതില്‍പ്പെടുന്ന സകലര്‍ക്കും അവസരം നല്‍കുന്നു.
അംഗികാരം ലഭിക്കുമ്പോള്‍, അഭിനന്ദനം കേള്‍ക്കുമ്പോള്‍, ആര്‍ക്കായാലും സന്തോഷം തോന്നും. സംതൃപ്തി അനുഭവപ്പെടും. ഊര്‍ജ സ്വലത മനസ്സില്‍ തിരയടിക്കും. കൂടുതല്‍ പ്രവര്‍ത്തിക്കുവാന്‍ അപ്പോള്‍ ശക്തിയുണ്ടാവുകയും ചെയ്യും. മറ്റൊരു വാക്കില്‍പ്പറഞ്ഞാല്‍, വ്യക്തി കായികവും മാനസികവും ബൗദ്ധീകവുമായ അധ്വാനത്തിലൂടെ ആത്മാവിഷ്‌കാരം നടത്തി, അംഗികാരവും ആദരവും പിടിച്ചുപ്പറ്റി, വികസിപ്പിച്ച്  പ്രകാശിപ്പിച്ച് സുഗന്ധം പരത്തും.
സ്വയം വികസിച്ച്, സ്വയം പ്രകാശിക്കണം; അന്യരെ പ്രകാശിപ്പിക്കുകയും വേണം, കഴിവനുസരിച്ച്  സ്വന്തം ജീവിത മാര്‍ഗം കണ്ടെത്തുക സ്വരക്ഷയാണ് സര്‍വ്വപ്രധാനം. സ്വരക്ഷയ്ക്ക് സാമ്പത്തികഭദ്രത ഏറെ പ്രധാനം.
ലക്ഷ്യബോധം വേണം. ലക്ഷ്യചാര്‍ട്ട് നിര്‍മ്മിച്ചു പ്രവര്‍ത്തിക്കണം. കടമകള്‍ നിറവേറ്റണം. ഉത്തരവാദിത്വബോധമുള്ളവനാകണം. സാമൂഹ്യാവബോധം നേടിയെടുത്തിരിക്കണം.
സ്‌നേഹത്തിന്റെയും സേവനത്തിന്റെയും പരിമളം പരത്തണം സുഗ്രദര്‍ശനം വേണം പൂര്‍ണ മനുഷ്യനാവണം- ആത്മാവും ശരീരവും ചേര്‍ന്നതാണ് പൂര്‍ണ മനുഷ്യന്‍ പൂര്‍ണമനുഷ്യനാണ് പുതിയ മനുഷ്യന്‍.
സൗഹൃദം ഊട്ടിയുറപ്പിക്കണം. വ്യക്തിപരമായ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിലും നിലനിര്‍ത്തുന്നതിനും ശ്രദ്ധവേണം. സുഹൃദ് വലയം രുചിച്ചറിയണം.
ശുഭാപ്തിവിശ്വാസിയായിരിക്കണമെന്ന കാര്യത്തില്‍ രണ്ടു പക്ഷമില്ല.
ആളിക്കത്തരുത്; കത്തി പ്രകാശിക്കണം. സ്വന്തം അഭിവൃദ്ധിക്കായി ദിവസവും ഒരോ മണിക്കൂര്‍ എങ്കിലും ബോധപൂര്‍വ്വം ചെലവഴിക്കുക. നമ്മള്‍ കഴിവിന്റെ പത്തുശതമാനം മാത്രമേ പ്രയോജനപ്പെടുത്തുനുള്ളു. നമ്മിലുള്ള അത്ഭുതമനുഷ്യനെ  കണ്ടെത്തി പുറത്തു കൊണ്ടുവരിക.
വസ്ത്രവൈശിഷ്ട്യം വ്യക്തിത്വത്തെ വിളിച്ചറിയിക്കും.
പങ്കു ചേര്‍ന്നു വളരണം. സ്വാധീനവലയങ്ങള്‍ നിരന്തരം സൃഷ്ടിക്കണം.
മധ്യമാര്‍ഗം അവലംബിക്കണം, നന്മ നടുക്കാണ്. ഇടതിലെ വലതും, വലതിലെ ഇടതുമാക്കണം കാഴ്ച്ചക്കാരനാകരുത്, നടത്തിപ്പുകാരനാവണം.
സ്വന്തം തേജസ്സിനെ ജ്വലിപ്പിക്കുവാന്‍ കഴിയുന്നവന് ലോകത്തെയും ജ്വലിപ്പിക്കുവാന്‍ സാധിക്കും. നിര്‍ഭയനാവണം.
വിദ്യകൊണ്ട് പ്രബുദ്ധരാവുക, നന്മ വഴി ചരിത്രനിര്‍മാതാവാകുക.
ജിവിതത്തില്‍ നിങ്ങള്‍ക്കുള്ള പങ്ക് നിസ്സാരമാണെന്ന് തോന്നാം. പക്ഷേ ലോകത്തിന് പ്രവര്‍ത്തനോത്സുകരായവര്‍ വളരെ കുറച്ചേയുള്ളു; അതില്‍ത്തന്നെ കുറവായിരിക്കും, വ്യക്തിത്വമുള്ള, ദൗത്യബോധമുള്ള പ്രകാശം തൂകുന്ന കര്‍മോത്സുകര്‍ അവര്‍ നേതാക്കളാകും. വ്യക്തിത്വമുള്ള പ്രതിഭാധനികര്‍, ആശയസമ്പന്നര്‍ ലോകത്തെ നയിക്കും.
പൂവിന് സുഗന്ധം പോലെ വ്യക്തിക്കു വ്യക്തിത്വം വേണം.

ചാരക്കഥയുടെ പിന്നാമ്പുറങ്ങള്‍



തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലും, ചരിത്രത്തിലും ഒട്ടേറെ വാദപ്രതിവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിമരുന്നിടുകയും, കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ മുഖ്യമന്ത്രി ശ്രീ കെ. കരുണാകരനെ കസേരയില്‍ നിന്ന് താഴയിറക്കുവാന്‍ വേണ്ടിമാത്രം മെനഞ്ഞ ഗൂഢ തന്ത്രം ആയിരുന്നു ഐ.എസ്.ആര്‍.ഓ ചാരക്കേസ് എന്ന സത്യം കേരള മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്.  1994-ല്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം . ഐ.എസ്.ആര്‍.ഓ  ശാസ്ത്രജ്ഞരായിരുന്ന നമ്പി നാരയാണന്‍, ചന്ദ്രശേഖര്‍, ശശികുമാര്‍ എന്നിവര്‍, മാലിദ്വീപ് സ്വദേശികളായ മറിയം റഷിദ, ഫൗസിയ ഹസ്സന്‍ എന്നിവരെ ഒരു ഹോട്ടലില്‍ വച്ച് രഹസ്യമായി കാണുകയും, റോക്കറ്റ് വിക്ഷേപണ രഹസ്യ സംബന്ധമായ പേപ്പര്‍ കൈമാറി  പണം സ്വീകരിച്ചു എന്നതുമായിരുന്നു കേസ്. പ്രസ്തുത സംഭവത്തിന്റെ പേരില്‍ 1994 നവംബര്‍ 30ന് ശാസ്ത്രജ്ഞന്മാരുള്‍പ്പടെ ഇവരെ  കേരളാ പോലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.  രാജ്യ സൂരക്ഷയ്ക്കു തന്നെ ഭീക്ഷണി ഉയര്‍ത്തി വിട്ട ഈ സംഭവം വലിയ വിവാദം ആയി മാറി. കേരള മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന്റെ സമര്‍ത്ഥമായ ഭരണത്തില്‍ പലരുടേയും പ്രഭാവങ്ങളും, സ്ഥാനങ്ങളും നിഷ്പ്രഭമായി പോയതിനാല്‍ അദ്ദേഹത്തിന്റെ ശൈലി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തിനെതിരെ പ്രതിക്ഷേധ സമരം ഉയര്‍ത്തുന്ന സമയമായിരുന്നു ഇത്. കരുണാകരന് എതിരെ പ്രവര്‍ത്തിച്ച ഗൂഢ സംഘത്തിലെ അംഗമായിരുന്ന ശ്രീ ചെറിയാന്‍ ഫിലിപ്പിന്റെ വെളിപ്പെടുത്തലുകളില്‍ ദേശസ്‌നേഹിയായിരുന്ന കേരളാ മുഖ്യ മന്ത്രിയെ ചാര മുഖ്യനായി മുദ്രകുത്തി.കെ. കരുണാകരന്റെ മകനായ കെ.മുരളിധരന്റെ ഭാഷയില്‍ കരുണാകരന്റെ വ്യക്തി പ്രഭാവത്തില്‍ അസൂയ പൂണ്ടിരുന്ന അന്നത്തെ പ്രധാന മന്ത്രി പി.വി.നരസിംഹറാവുവിനെ തങ്ങളുടെ ഇംഗിതത്തിനു കൊണ്ടു വരുന്നതിലും കരുണാകരന്റെ കൂടെ നിന്ന എം.എല്‍.എമാരില്‍ ഒരു വിഭാഗത്തെ മറു പക്ഷം ചാടിക്കുവനും എതിര്‍ ഗ്രൂപ്പിനു കഴിഞ്ഞു. അതു നിമിത്തം  1995-ല്‍ അന്നത്തെ കേരളാ മുഖ്യമന്ത്രി ആയിരുന്ന കെ.കരുണാകരന് തന്റെ സ്ഥാനം രാജി വയ്‌ക്കേണ്ടതായി വന്നു. വളരെ നാളുകളിലെ വാദ പ്രതിവാദങ്ങള്‍ക്കും കേസുകള്‍ക്കും ഒടുവില്‍ 1998 ഏപ്രില്‍ 29ന് ഈ കേസില്‍ ഉള്‍പ്പെട്ട എല്ലാവരേയും കുറ്റക്കാരല്ല എന്ന് കണ്ട് കോടതി വെറുതെ വിട്ടു. ദേശിയ മനുഷ്യാവകാശ കമ്മിഷന്‍ ഇത്തരം നിരുത്തരവാദപരമായ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനത്തിന് ഒരു കോടി രൂപാ കേസില്‍ പ്രതിയാക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാര തുകയായി നല്കുവാന്‍ വിധിച്ചു. പത്തു ലക്ഷം രൂപാ ഉടന്‍ തന്നെ നല്കണമെന്നും കേരളാ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ ഗവണ്‍മെന്റ് നിലപാട് ഇതില്‍ നിന്നും വ്യത്യസ്ഥമായിരുന്നു.  ഈ കേസ് കെട്ടി ചമച്ചതല്ല വാസ്തവമായും ഉള്ളതാണെന്ന് അവര്‍ വാദിച്ചു. എന്നാല്‍ നീണ്ട നാളത്തെ പോരാട്ടത്തിനൊടുവില്‍ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേസ് തുടരേണ്ടതില്ലെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തിച്ചേര്‍ന്നു.
എന്നാല്‍ പിന്നിട്ട നാള്‍ വഴികളില്‍ നേരിടേണ്ടി വന്ന അപമാനത്തിനും മനോവേദനയ്ക്കും ആരും ഉത്തരം പറഞ്ഞില്ല. മാന നഷ്ടത്തിന് ലഭിക്കുന്ന തുക എല്ലാ പാപത്തിനും പരിഹാരമാകുമോ? അതില്‍  ഒരു ശാസ്ത്രജ്ഞന്റെ കുടുംബം രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ടതിന്റെ പേരില്‍ ഉണ്ടായ മനോവേദനയില്‍ ആത്മഹത്യ ചെയ്തതിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ല. ഒരു പ്രായമായ സ്ത്രീയേയും, യൗവ്വനക്കാരത്തിയേയും കള്ള കേസില്‍ കുടുക്കി ജയിലില്‍ അടച്ചതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും. കേരളത്തിന്റെ സമസ്ഥ മേഖലകളിലും വികസനത്തിന്റെ കുതിപ്പ് സംഭാവന ചെയ്ത പ്രഗത്ഭനായ മുഖ്യ മന്ത്രി ശ്രീ.കെ.കരുണാകരനെ വെറും ഗ്രൂപ്പ് പോരിന്റെ പേരില്‍ ചാരന്‍ എന്ന് മുദ്ര കുത്തി കസേരയില്‍ നിന്ന് വലിച്ച് താഴെയിറക്കിയതിന്റെ വേദനയും, അദ്ദേഹത്തേയും കുടുംബത്തേയും ആക്ഷേപിച്ചതിന്റെ പാപഭാരവും ആര് ഏറ്റെടുക്കും. ഐ.എസ്.ആര്‍. ഓ എയറോ നോട്ടിക്കല്‍ വിഭാഗത്തിലെ പ്രഗത്ഭ ശാസ്ത്രജ്ഞന്മാരുടെ സേവനവും, അതു നിമിത്തം നമ്മുടെ രാജ്യത്തിന് ആ രംഗത്ത് ലഭിക്കേണ്ടിയിരുന്ന കുതിപ്പുമാണ് നഷ്ടമായത്, ഈ നഷ്ടം ആരു നികത്തും.
എന്നാല്‍ അടുത്ത സമയത്ത് ചാരക്കേസ് ചാര്‍ജ് ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന സി.ബി.ഐ. റിപ്പോര്‍ട്ട് കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെ തള്ളിയപ്പോള്‍ കരുണാകരന്റെ മകന്‍ കെ.മുരളിധരന്‍ അതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.ഗുഡാലോചനയുടെ പിന്നില്‍ പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് നേതാക്കന്മാരെ എല്ലാം ഒഴിവാക്കികൊണ്ട് അവരാല്‍ ഉപയോഗിക്കപ്പെട്ട പോലിസുകാരെയാണ് മുരളി ടാര്‍ജറ്റ് ചെയ്തിരിക്കുന്നത്. കാരണം അവരുടെ പേരില്‍ നടപടി എടുത്താല്‍ അവരെ ഉപയോഗിച്ച നേതക്കാന്മാരുടെ പേരുകള്‍ അവര്‍ പുറത്ത് പറയും എന്ന് മുരളിക്കറിയാം. കേന്ദ്ര മന്ത്രി വയലാര്‍ രവിയും മുന്‍ കേന്ദ്ര മന്ത്രിയും, മുന്‍ ഗവര്‍ണറുമായ ഡോക്ടര്‍ എം.എം. ജേക്കബും മുരളിയെ ശക്തമായ് പിന്തുണച്ചു. എന്നാല്‍ കരുണാകര വിരുദ്ധ ഗ്രൂപ്പിലെ ശക്തനായ നേതാവായിരുന്ന ഇപ്പോള്‍ ഇടതു പക്ഷ സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പ് ഗൂഢാലോചനയില്‍ അംഗങ്ങളായിരുന്ന നേതാക്കന്മാരുടെ പേരുകളും, അവര്‍ ഗൂഢാലോചന നടത്തിയ വീടും വരെ പുറത്ത് വിട്ട് കേരള മനസാക്ഷിയെ ഞെട്ടിച്ചിരിക്കുയാണ്. ഈ സംഭവങ്ങള്‍ എല്ലാം ചില ആദര്‍ശ വീരന്മാരൂടെ മുഖംമൂടി പിച്ചി ചീന്തിയിരുക്കുകയാണ്.
കരുണാകരനെ താഴേ ഇറക്കിയതു മൂലം പലര്‍ക്കും അപ്രതീക്ഷിതമായി ചില സ്ഥാനങ്ങള്‍ കിട്ടി. കൂടെ നിന്നിട്ട് ചതിച്ച പലര്‍ക്കും പല പ്രയോജനങ്ങള്‍ ഉണ്ടായി. പക്ഷേ ഇപ്പോള്‍ എല്ലാം അഴുകി നാറുവാന്‍ തുടങ്ങിയിരിക്കുകയാണ്.
 വേദ പുസ്തകം പറയുന്നു  ''ഗൂഡമായതൊന്നും വെളിച്ചത്ത് വരാതിരിക്കില്ല''. എത്ര മറച്ച് എന്തു ചെയ്താലും അത് ഒരു നാള്‍ മറ നീക്കി സത്യം പുറത്തു വരും. അധികാരത്തിന്റെ ഉത്തുംഗ ശൃംഗത്തിനായി  ആരും അറിയാതെ ഇരുട്ടിന്റെ മറവില്‍ കാട്ടി കൂട്ടിന്നതൊക്കെ ഒരു നാള്‍ വെളിച്ചത്തു വരും. സ്വന്തം സഹോദരനെ തകര്‍ക്കുവാന്‍ വേണ്ടി ഗൂഡതന്ത്രങ്ങളിലൂടെ  ആരോപണങ്ങള്‍ ഉന്നയിച്ച്, താന്‍ മറ്റുള്ളവനേക്കാള്‍ ശ്രേഷ്ഠനെന്ന് തെളിയിക്കുവാനുള്ള കപടതയുടെ ആത്മീയ മുഖം, കാലങ്ങള്‍ കഴിഞ്ഞാലും സത്യത്തെ മൂടിവെയ്ക്കുവാന്‍ കഴിയുകയില്ല.

ശിശുമരണനിരക്കില്‍ ഇന്‍ഡ്യ ഒന്നാം സ്ഥാനത്ത്ശിശുമരണനിരക്കില്‍ ഇന്‍ഡ്യ ഒന്നാം സ്ഥാനത്ത്


അന്തര്‍ദേശീയ ശിശുസംരക്ഷണ സംഘടനയായ 'സേവ് ദി ചില്‍ഡ്രന്‍' പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് ലോകത്തില്‍ നടക്കുന്ന ശിശുക്കളുടെ മരണത്തില്‍ 5-ല്‍ ഒരു ഭാഗം ശിശുക്കള്‍ മരിക്കുന്നത് ഇന്‍ഡ്യയിലാണ്. ശിശുമരണനിരക്കില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന 14 രാജ്യങ്ങളില്‍ നടന്ന സര്‍വ്വേയില്‍ പെറു, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങി രാജ്യങ്ങളേക്കാള്‍ ഈ വിഷയത്തില്‍ വളരെ മോശമായ സ്ഥിതിയാണ് ഇന്‍ഡ്യയുടെത്. ജനിച്ച് 24 മണിക്കുറിനുള്ളില്‍ 4 ലക്ഷത്തിലധികം ശിശുക്കള്‍ പ്രതിവര്‍ഷം ഇന്‍ഡ്യയില്‍ മരിക്കുന്നുണ്ട്.
5 വയസ്സിനു താഴെയുള്ള ശിശുക്കളുടെ മരണനിരക്കിലും ഇന്‍ഡ്യയാണ് ഒന്നാം സ്ഥാനത്ത് പ്രതിവര്‍ഷം 20 ലക്ഷം കുട്ടികളാണ് 5 വയസ്സ് ആകുന്നതിന് മുന്‍പ് ഇന്‍ഡ്യയില്‍ മരിക്കുന്നത്. അതായത് ഒരോ 15 സെക്കന്റിനുള്ളിലും 5 വയസിനുതാഴെ പ്രായമുള്ള ഒരോകുട്ടി ഇന്‍ഡ്യയില്‍ മരിക്കുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈനയില്‍ സംഭവിക്കുന്നതിന്റെ 8 മടങ്ങാണിത്. ചൈനയില്‍ 2.49 ലക്ഷം കുട്ടികള്‍ മാത്രമെ മരിക്കുന്നുള്ളു.
ഇന്‍ഡ്യയില്‍ ഇങ്ങനെ സംഭവിക്കുന്ന മരണങ്ങളില്‍ 90 ശതമാനവും തടയാവുന്ന മരണങ്ങളാണ്. ലോകത്തില്‍ പോഷകാഹാരകുറവുള്ള കുട്ടികളില്‍ മൂന്നില്‍ ഒരു ഭാഗം കുട്ടികളും ഇന്‍ഡ്യയില്‍ ആണ്. ഇന്‍ഡ്യയിലെ വിവിധ സ്റ്റേറ്റുകളില്‍ ശിശുമരണനിരക്ക് വ്യത്യസ്തമാണ്. കേരളത്തില്‍ ജനിക്കുന്ന 1000 കുഞ്ഞുങ്ങളില്‍ 14 പേര്‍ മരിക്കുമ്പോള്‍ ഒറീസ്സയില്‍ 1000 ശിശുക്കളില്‍ 96 പേര്‍ മരിക്കുന്നു. സാമ്പത്തിക മേഖലയില്‍ ഇന്‍ഡ്യാ ഗവണ്‍മെന്റ് വന്‍ വളര്‍ച്ച അവകാശപ്പെടുന്നുണ്ടെങ്കിലും പൊതു ജനാരോഗ്യത്തിനുവേണ്ടി പണം ചെലവിടുന്ന 175 രാജ്യങ്ങളില്‍ ഇന്‍ഡ്യയുടെ റാങ്ക് 171-ാം സ്ഥാനത്താണ്. കണക്കില്‍ പ്രകാരം 1000ശിശുക്കള്‍ ഇന്‍ഡ്യയില്‍ ജനിക്കുമ്പോള്‍ 75 കുട്ടികള്‍ അതില്‍ തന്നെ മരിക്കുന്നു. ഇത് സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന അയല്‍രാജ്യമായ ബംഗ്ലാദേശിനേക്കാള്‍ പരിതാപകരമാണ്.
രണ്ടായിരാമാണ്ടില്‍ 2015 ആകുമ്പോള്‍ ശിശുമരണനിരക്ക് കുറക്കുവാന്‍ വേണ്ടി അനേക പദ്ധതികള്‍ ആവിഷ്‌ക്കരിച്ചെങ്കിലും 2020 ആയാലും അത് സാന്ധ്യമാകുന്ന ലക്ഷണമില്ല. 2011 ലെ കണക്ക് വച്ച് ലോകത്തില്‍ 5 വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ ഏറ്റവും കുടുതല്‍ മരിച്ച രാജ്യങ്ങള്‍ ക്രമത്തില്‍ ഇവയാണ്: ഇന്‍ഡ്യാ, നൈജീരിയ, കോങ്കോ, പാക്കിസ്ഥാന്‍, ചൈന. ശിശുമരണനിരക്ക് കുറയ്ക്കുവാന്‍ ധാരാളം പദ്ധതികള്‍ ഗവണ്‍മെന്റ് ആവിഷ്‌ക്കരിക്കുന്നുണ്ടെങ്കിലും സാമ്പത്തിക പിന്നോക്ക രാജ്യങ്ങളായ ബംഗ്ലാദേശ്, റുവാണ്ടാ, നേപ്പാള്‍, മാലാവി എന്നീ രാജ്യങ്ങളെക്കാള്‍ ഈ വിഷയത്തില്‍ ഇന്‍ഡ്യ വളരെ പിറകിലാണ്.
ഇന്‍ഡ്യയിലെ വിവിധസ്ഥലങ്ങളില്‍ പെണ്‍ഭ്രൂണഹത്യനിരക്ക്  ക്രമാതീതമായി ഉയരുന്നുണ്ട്. ജനിച്ചത് പെണ്‍കുഞ്ഞാണെങ്കില്‍ കൊന്നുകളയുന്ന രീതിയും, നരബലിയായി നദികളില്‍ എറിഞ്ഞു കൊല്ലുന്ന രീതിയും നിലവിലുണ്ട്. അടുത്ത സമയത്തായി പെണ്‍കുട്ടികള്‍ക്കെതിരെ കേരളത്തില്‍ വന്‍തോതില്‍ പീഡനങ്ങള്‍ വര്‍ദ്ധിച്ചു വരുന്നുണ്ട്. പീഡിപ്പിച്ച ശേഷം നിര്‍ദാഷ്യണ്യം കൊല്ലപ്പെടുകയോ, അല്ലെങ്കില്‍ പീഡനഭാരം പേറി ആയുഷ്‌ക്കാലം മുഴുവന്‍ തള്ളി നീക്കുകയോ ചെയ്യേണ്ട ദുര്‍ഗതിയിലും അനേക പിഞ്ചു പെണ്‍കുട്ടികള്‍ ആയി തീരുന്നുണ്ട്.
ഈ സമൂഹ്യ തിന്‍മകള്‍ക്കെതിരെ സമൂഹവും സഭയും ഉണര്‍ന്നേമതിയാകു. ഇന്നത്തെ കുഞ്ഞുങ്ങള്‍ നാളത്തെ പൗരന്‍മാരാണ്. സഭകള്‍ ശിശുക്കള്‍ക്ക് പ്രത്യേക പരിഗണനകള്‍ കൊടുക്കണം. സഭയുടെ നാഥാനായ യേശു ശിശുക്കള്‍ക്ക് പ്രത്യേകപരിഗണന കൊടുത്തിരുന്നു. ശിശുക്കളെ നടക്കേണ്ടുന്ന വഴിയില്‍ സഭയും മാതാപിതാക്കളും നടത്തണം. ശിശുക്കള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ ക്ഷമിക്കുവാന്‍ കഴിയാത്ത മഹാപാതകങ്ങളാണ്. ഗവണ്‍മെന്റ് ശിശുക്കള്‍ക്കെതിരെയുള്ള പീഡനങ്ങളുടെ ശിക്ഷാ കാഠിന്യം വര്‍ദ്ധിപ്പിക്കണം.

Messages from Rev.Tim Hill



Message No: 1 Correcting a Distorted View of God
Let me ask you a question right up front today.
Have you ever encountered something that left you with a distorted view of your Heavenly Father?
Naomi returned to Bethlehem saying, "The Almighty has dealt bitterly with me."
 It seemed that she blamed God for all of her misfortunes.
 James 1:13, "Say not when you are tempted, 'I am tempted of God,' for God cannot be tempted by evil, neither does He tempt any man."
 Do not allow the enemy to use your problems to leave you with a false image of God. I understand that He doesn't wink at sin and that He is a God of justice. He judges sin and we all know that, but remember, too, that it is not His will that any should perish, but that all come to repentance.
Consider all that Job endured.
 He lost health and wealth and three friends began to accuse and challenge his integrity. His wife said, "Curse God and die." This was spoken from a burdened heart with a distorted view of God. She had lost the same children that her husband had lost. Her house was gone, too.
 It all left her with a less-than-perfect image of her creator. But Job had a different opinion. He seemed to know this; "If I can curse God and die, then I can bless God and live."
 My troubles in life do not alter who God is. God does not change with the wind. He is faithful and consistent.
 Scripture states that in Him, "There is no variableness, nor shadow of turning," James 1:17.
 He is God on the mountain and in the valley. He is God in the storm and the sunshine.
Trust His consistency. He won't let you down.
Message No: 2 Destiny That Can't Be Destroyed
I'm glad my Heavenly Father has a vantage point that is so much greater than mine. From where He sits, He always knows the end from the beginning. That's particularly true when it comes to my destiny, as it was with Naomi in the story of Ruth from the Bible.
Even in her old age, Naomi was destined to be a part of a kingdom connection that she could not even begin to imagine. Her destiny was to help bring Ruth into the life of Boaz and, as a result, produce a child that would be connected all the way to the throne of David.
Upon the birth of Ruth's new baby, the neighbor women brought the child to Naomi for nurturing and care.
By her own admission, Naomi was beyond her natural ability and too old to give the baby what he needed. However, when a future generation linked to a coming Messiah was brought to her, God resurrected her ability to do all she was challenged to do.
Part of the destiny of a Christian is to nurture future generations that will welcome a coming King. We do that with our testimony, our music and teaching, and even our daily walk.
Don't let Moab destroy your destiny. Come out of the wilderness and refuse to allow the residue and remnants of where you've been to mark you for the rest of your life.
You are who the Father says you are.
Even the three Hebrew children came out of the fire without the smell of smoke upon them.
Mother Circumstance must never be allowed to tag you with a name that negatively marks your future.
The Father's name on your life is the only name that matters and He says that you are"blessed and highly favored."
Message No:3 The Foundations of Life
In 1989, as I watched the World Series from the comfort of my home, I noticed unusual movement on the screen. An earthquake measuring 6.9 on the Richter scale was shaking San Francisco. Fifty-two people were tragically killed as overpasses and bridges crumbled. The damage was enormous.
In February 2010, an earthquake of 7.0 on the Richter Scale left Haiti in the ruins of devastation. Nearly 300,000 precious people were killed. From the president's palace to the most humble of homes, little was spared. There was only a fraction of a point of difference on the Richter Scale, yet so many more died and the destruction seemed massive in comparison. One place was hugely damaged, while one was totally devastated.
 What made the difference?
 The difference in damage and devastation is found in one word: foundation.
 Because of economy, regulations, engineering - you name it - the standards in one location over the other as it related to foundations, made all the difference in life and death.
Knowing the proximity of fault lines helped the engineers determine the time and money that went into the foundation a structure was to be built upon.
It seems that fault lines abound everywhere beneath the surface of life.
 Emotional fault lines.
Relational fault lines.
Financial fault lines.
 They sprawl everywhere beneath the surface of all we hold dear.
David encountered all of these and more while fleeing for his life on one occasion. He contemplated his circumstances, surmised his place in life, and asked this question in Psalm 11:3, "If the foundations be destroyed, what shall the righteous do?"
 Being a carpenter, Jesus knew about foundations. He related a meaningful parable about two home builders. One built on a foundation, while the other built only on the sand. The storm came and went and only the house with the foundation under it stood firm.
 Two powerful principles are contained in this parable.
 First of all, storms do come. It's never a matter of "if," but "when." But, the greatest lesson of all is that the rock is stronger than the storm.
 Let the winds blow and the rains fall.  When it's all said and done, you will discover the foundation you're built upon on will "weather" the storm.
 Isaiah 28:16, "Behold, I lay in Zion a foundation, a stone, a tried stone, a precious cornerstone, a sure foundation."
 What are you built upon today? I hope you can sing with confidence the words of the old hymn...
 My hope is built on nothing less
Than Jesus blood and righteousness;
I dare not trust the sweetest frame,
But wholly lean on Jesus name.
On Christ, the solid rock, I stand;
All other ground is sinking sand,
All other ground is sinking sand.